
ടിബറ്റ് എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്
വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തുകയായിരിന്നു
ഏകദേശം 4.5 കിലോഗ്രാം ഭാരമുള്ള റെക്കോർഡിങ് ഉപകരണങ്ങൾ അടങ്ങിയ ബോക്സ് സ്റ്റീൽ, ടൈറ്റാനിയം പോലെയുള്ള ശക്തമായ മെറ്റലുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്
കുന്‍മിങ്ങില്‍നിന്നു ഗുവാങ്സൗയിലേക്കു പോകുകയായിരുന്ന വിമാനം ഗുവാങ്സിയിലാണ് തകര്‍ന്നുവീണത്
അസുഖബാധിതനായ ബിഎസ്എഫ് ഉദ്യോഗസ്ഥനെ കൊണ്ടുവരാന്‍ പോകുന്നതിനിടെയാണു ഹെലികോപ്റ്റർ അപകടത്തില്‍ പെട്ടതെന്നാണ് വിവരം
അപകടത്തില്‍ മരിച്ച കുന്ദമംഗലം സ്വദേശി ഷറഫുദ്ദീന്റെ മകള്‍ക്കാണ് 1.51 കോടി എയര്‍ ഇന്ത്യ നല്‍കുക. വിമാനത്തിൽ ഷറഫുദ്ദീനൊപ്പമുണ്ടായിരുന്ന അമീനയ്ക്കും മകൾക്കും ഗുരുതര പരുക്കേറ്റിരുന്നു
കോവിഡ് ബാധിതരായ താരങ്ങൾക്കുവേണ്ടി പ്രത്യേകം ഒരുക്കിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്
21 കേഡറ്റുകളും ഏഴ് ജീവനക്കാരും ഉള്‍പ്പെടെ 28 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്
വിമാനാപകടത്തെ കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു
ദുരന്തസ്ഥലത്തെ വസ്തുക്കളുടെ വീണ്ടെടുക്കല്‍, പരിചരണം, തിരിച്ചുനല്കല് എന്നിവ അതീവ ശ്രദ്ധ ആവശ്യമുള്ളതും സമയമെടുക്കുന്നതുമായ പ്രക്രിയയാണ്. ഇക്കാര്യത്തിൽ നിരവധി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.
2009 ലെ മോണ്ട്രിയല് കണ്വെന്ഷന് ചട്ടങ്ങൾ പ്രകാരമാണു മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും എയർ ഇന്ത്യ എക്സ്പ്രസ് നൽകേണ്ടുന്ന നഷ്ടപരിഹാരത്തുക കണക്കാക്കുക
235 ബാഗേജുകളാണു വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡ് ഏരിയയിലുണ്ടായിരുന്നത്. ഈ ഭാഗം വെട്ടിപ്പൊളിച്ചുവേണം ലഗേജുകള്‍ പുറത്തെടുക്കാൻ
ഔദ്യോഗികമായി അങ്ങനെയൊരു ആദരം നടന്നിട്ടില്ലെന്നും പൊലീസുകാരൻ അനുമതിയില്ലാതെ വ്യക്തിപരമായി ചെയ്തതാണെന്നും പൊലീസ്
റൺവേയുടെ മറ്റു വശങ്ങളുടെ നീളം കുറച്ച് ലാൻഡിങ് പരിധി കൂട്ടാനാണ് തീരുമാനം
“ജീവൻ രക്ഷിക്കാനായി മുന്നിട്ടിറങ്ങാൻ വേണ്ടത് ധൈര്യം മാത്രമല്ല, മനുഷ്യത്വത്തിന്റെ ഒരു സ്പർശം കൂടിയാണ്”
57 പേർ വിദഗ്ധ ചികിത്സക്ക് ശേഷം വിവിധ ആശുപത്രികളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയിരുന്നു
കനത്ത മഴയെയും കോവിഡ് ഭീതിയെയും വിമാനത്തിനു തീപിടിക്കുമോയെന്ന പേടിയെയും മറികടന്നായിരുന്നു നാട്ടുകാരുടെ ഇടപെടല്‍
വാർത്തകൾക്ക് റീച്ച് ഒരു പ്രധാന ഘടകമാണ്. ഒന്ന് നാഗരിക ജീവിതത്തിന്റെ തുടിപ്പുകളുളളതാണ്. മറുവശത്ത് ആരാലും ശ്രദ്ധിക്കാതെ കിടക്കുന്ന ദളിത് അടിമകൾ … ഒന്ന് ആകാശത്തും ഒന്ന് മണ്ണിനടിയിലും…
ദുബായിലെ ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്നു നാട്ടിലേക്കു തിരിച്ച മലപ്പുറം ചങ്ങരംകുളം സ്വദേശികളായ സഹോദരങ്ങൾ സഹിനും ആഷിക്കും സുഹൃത്തിനാപ്പം യാത്ര ചെയ്യാനാണ് നെടുമ്പാശേരിക്കുപകരം കരിപ്പൂരിലേക്കു ടിക്കറ്റെടുത്തത്
‘റണ്‍വേ നീട്ടാനുള്ള ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രാദേശികമായി ധാരാളം എതിർപ്പുകളുണ്ട്, പക്ഷേ അത് അനിവാര്യമാണ് എന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടു കാണും എന്ന് വിശ്വസിക്കുന്നു,’ മുന്‍ ഡിജിസിഎ ഡയറക്ടര്‍ ജനറല്‍…
Loading…
Something went wrong. Please refresh the page and/or try again.