
പിണറായി വിജയൻ തന്ന ആ ഷാളിന് എന്ത് സംഭവിച്ചു കാണും? പല വട്ടം ആലോചിച്ചെങ്കിലും കേണലിനോടും കുടുംബത്തോടും അക്കാര്യം ചോദിച്ചില്ല. ചോദിക്കാൻ എന്നല്ല കാലങ്ങളായി അവരോട് സംസാരിക്കാൻ…
തമിഴിലായിരുന്നു രഞ്ജിത്തിന്റെ ട്വീറ്റ്.
തമിഴ് ചോള സാമ്രാജ്യത്തിലെ ഏറ്റവും ശക്തരായ ചക്രവർത്തിമാരിൽ ഒരാളായിരുന്നു രാജ രാജ ചോളന്
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംവിധായിക ജ്യോതിനിഷയുമായി ചേർന്നാണ് രഞ്ജിത്ത് ചിത്രമൊരുക്കുന്നത്
ഈ ചിത്രത്തിൽ എനിക്ക് നല്ല ആത്മവിശ്വാസം തോന്നുന്നുണ്ട്. മികച്ചൊരു വിജയം ‘പേരൻപ്’ അർഹിക്കുന്നു
മോദി എന്നത് ലളിത് മോദിയോ, നീരവ് മോദിയോ ആകാമെന്ന് സംഘാടകർ
13ന് ഉച്ചയ്ക്ക് 12നാണ് മുഖ്യമന്ത്രി ആര്‍ത്തവ അയിത്തത്തിനെതിരായ മുന്നേറ്റത്തെ അഭിസംബോധന ചെയ്യുന്നത്
”അയാം സോറി അയ്യപ്പ, നാന് ഉള്ളെ വന്താ യെന്നപ്പാ…” എന്നു തുടങ്ങുന്ന ഗാനം ശബരിമല യുവതീ പ്രവേശനത്തെ പിന്തുണയ്ക്കുന്നതാണ്
ദലിതുകളുടെ പോരാട്ടത്തെ ഉയർത്തിക്കാട്ടിയ തന്റെ ചിത്രം ‘കാലാ’ അവഗണിക്കപ്പെട്ടതിലുള്ള അതൃപ്തിയും രഞ്ജിത്ത് രേഖപ്പെടുത്തി
സ്വാതന്ത്യ സമരസേനാനിയായ ബിര്‍സ മുണ്ടയുടെ ജീവിതവും സമരവുമാണ് രഞ്ജിത്തിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന് പ്രമേയമാകുന്നത്.
സ്മിതയുടെ ജീവിതത്തിന്റെ ഇതുവരെ കാണാത്ത, ചര്‍ച്ച ചെയ്യപ്പെടാത്ത ഏടുകളിലൂടെയാവും വെബ് സീരീസ് സഞ്ചരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍
നമാ പിക്ചേഴ്സുമായി ചേര്‍ന്നായിരിക്കും പാ രഞ്ജിത് തന്റെ ആദ്യ ബോളിവുഡ് ചിത്രം ഒരുക്കുന്നത്.
കാലയിലേക്ക് പാ രഞ്ജിത്ത് ആദ്യം വിളിച്ചപ്പോള്‍ രജനീകാന്തിന്റെ അമ്മയുടെ വേഷമായിരിക്കുമെന്നാണ് താന്‍ കരുതിയതെന്ന് ഈശ്വരി റാവു.
ദളിതനല്ലാത്തൊരാള്‍ ജാതിയെക്കുറിച്ചും അടിച്ചമര്‍ത്തപ്പെട്ടവരെക്കുറിച്ചും സംസാരിക്കുമ്പോള്‍ അതൊരു വിപ്ലവമായി കണക്കാക്കുന്നു. പക്ഷെ ഞാന്‍ പറയുമ്പോള്‍, ഞാനൊരു ദളിത് ആയതുകൊണ്ട് ‘ജാതി സംസാരിക്കുന്നു’ എന്നും വ്യാഖ്യാനിക്കപ്പെടുന്നു.’
ചിത്രം വ്യാഴാഴ്ച റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, കർണാടകയിൽ ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ചിത്രം റിലീസ് ചെയ്യില്ലെന്ന നിലപാടിലാണ്.
ടീസറിന്റെ മുഖ്യാകര്‍ഷണം പശ്ചാത്തല സംഗീതമാണ്. അംബേദ്കര്‍ വാക്കുകള്‍ കൊണ്ട് തയ്യാറാക്കിയ ഗാനം ചിത്രത്തിന്റെ രാഷ്ട്രീയം വിളിച്ചോതുന്നതാണ്.