
കരുണാസിന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. രാമനാഥപുരം ജില്ലയിലെ തിരുവദനൈ മണ്ഡലത്തിലെ എംഎല്‍എയാണ് കരുണാസ്
ആർകെ നഗർ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ അണ്ണാ ഡിഎംകെയിൽ വിഭാഗീയതയ്ക്കും തുടക്കം കുറിച്ചിട്ടുണ്ട്
ഡാമിലെ ജലനിരപ്പ് ഉയർത്തുന്നതുമായി ബന്ധപ്പെട്ട് കേരള സർക്കാരുമായി ചർച്ചചെയ്യുമെന്നും പനീർ സെൽവം പറഞ്ഞു
ജയലളിതയുടെ ശവകുടീരത്തിന് മുന്നിൽ ഇരു വിഭാഗങ്ങളുടെയും ലയനത്തിനായി ഒരുക്കങ്ങൾ നടത്തിയിരുന്നു
ജയലളിതയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം, ശശികലയെ പാർട്ടി ചുമതലകളിൽ നിന്ന് നീക്കണം തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ട് വച്ചു
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്ന് നിവേദനത്തില്‍ എംപിമാര്‍ ആവശ്യപ്പെട്ടു
അധികാരമത്സരത്തിനായുളള രാഷ്ട്രീയ കരുനീക്കങ്ങളുടെ 73 ദിനങ്ങളാണ് തമിഴ്‌നാട്ടിൽ കടന്നു പോയത്. ആരോപണ പ്രത്യാരോപണങ്ങളുടെയും നാടകീയ മുഹൂർത്തങ്ങളുടെയും വേദിയായി മാറിയ തമിഴകത്തിന്റെ നാൾവഴി
നിരാഹാരമിരുന്ന മറ്റു എംഎൽഎമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 30 ഡിഎംകെ എംഎൽഎമാർക്ക് മർദനമേറ്റതായിട്ടാണ് സ്റ്റാലിന്റെ ആരോപണം.
ഡിഎംകെ അംഗങ്ങൾ സ്‌പീക്കറെ ഘരാവോ ചെയ്‌തു. സ്പീക്കറുടെ മൈക്ക് തകർക്കുകയും സ്‌പീക്കറുടെ നേരെ കടലാസ് കീറിയെറിയുകയും ചെയ്‌തു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്
ശശികലയുടെ അനന്തരവനായ ടി.ടി.വി.ദിനകരനെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയിട്ടുണ്ട്.
സേലം ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലും അണ്ണാ ഡിഎംകെ നേടിയ കനത്ത വിജയം ജയലളിതയും പഴനിസ്വാമിയുമായുള്ള ബന്ധത്തിന്റെ തീവ്രത കൂട്ടി.
പളനിസ്വാമിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതിനെതിരെ നിയമനടപടികൾക്ക് ഒരുങ്ങുകയാണ് പനീർസെൽവം പക്ഷം. തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുമെന്നും സൂചനയുണ്ട്. പനീർസെൽവത്തെ നിർബന്ധിപ്പിച്ച് രാജി വയ്പിച്ചതാണെന്നും രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി ശശികല പ
പളനിസ്വാമിയെ കൂടിക്കാഴ്ചയ്ക്ക് ഗവർണർ ക്ഷണിച്ചത് കേന്ദ്ര നിർദേശത്തെത്തുടർന്നെന്നും സൂചനയുണ്ട്. ഒ.പനീർസെൽവും പളനിസ്വാമിയും തമ്മിൽ സമവായ ചർച്ചകൾ നടത്താനും നീക്കമുണ്ട്.
ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിടാൻ ഇനി ഗവർണറുടെ ഒരു വാക്ക് മാത്രം.
ചെന്നൈ: കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ടിൽ കഴിയുന്ന എംഎൽഎ മാരെ പുറത്തിറക്കാനുള്ള തീരുമാനത്തിൽ നിന്ന് പൊലീസ പിൻവാങ്ങി. ഇന്ന് ഇവരെ പുറത്താക്കില്ലെന്നാണ് വിവരം. എംഎൽഎ മാർ ശക്തമായ…
ശശികല എന്ന യാഥാർഥ്യം തന്നെ വേദനിപ്പിക്കുന്നുവെന്നും ഒരാൾക്കു ചുറ്റും ജീവിച്ചതുകൊണ്ടു മാത്രം അയാൾക്ക് യോഗ്യത ഉണ്ടാകണമെന്നില്ലെന്നും കമൽഹാസൻ പറഞ്ഞിരുന്നു.
വിധി തിരിച്ചടിയായതോടെ മറ്റൊരാളെ മുഖ്യമന്ത്രിയാക്കി പിന്നിൽനിന്നു ഭരിക്കാനായിരിക്കും ശശികല ഇനി ശ്രമിക്കുമെന്നാണ് സൂചന. എന്നാൽ ഇതിനെ എത്ര എംഎൽഎമാർ പിന്തുണയ്ക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല.
വിചാരണക്കോടതിയുടെ ശിക്ഷ സുപ്രീംകോടതി ശരിവച്ചു. നാലു വർഷം തടവും 10 കോടി രൂപ പിഴയുമായിരുന്നു വിചാരണ കോടതി ശശികലയ്ക്ക് വിധിച്ച ശിക്ഷ.
ന്യൂഡൽഹി: ശശികലയ്‌ക്കെതിരായ അനധികൃത സ്വത്ത് സന്പാദനക്കേസിൽ സുപ്രീംകോടതി ഇന്ന് രാവിലെ വിധി പറയും. രാവിലെ 10.30ഓടെയാണ് വിധി പ്രസ്താവിക്കുക. അനധികൃത സ്വത്ത് സന്പാദനക്കേസിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി…
Loading…
Something went wrong. Please refresh the page and/or try again.