
” ആകാശത്തോളമെത്തിയപ്പോള് താഴെയായി പൊട്ടുപോലെ തന്റെ വീട്. മുറ്റത്ത് അപ്പു നില്ക്കുന്നു. കുളിരന് കുത്തിയിരിപ്പുണ്ട്. രണ്ടുപേരുടെയും നോട്ടം ആകാശത്തേക്കാണ്. നിലാവില് അവരെ വ്യക്തമായി കാണാം. അമ്മു അവരെ…
” അവര്‍ അതേ വീട്ടിലേക്ക് നടന്നു. അവിടുള്ള മാമന് മുറ്റത്തുതന്നെ നില്‍പ്പുണ്ടായിരുന്നു. അയാള്‍ സംശയത്തോടെ കുട്ടികളെ നോക്കി. ഇപ്പോള്‍ ആ മുഖത്ത് ചിരി ഉണ്ടായിരുന്നില്ല.” എസ് ആർ…
” അമ്മുവും അപ്പുവും പാറയുടെ മുകളിലേക്ക് ഓടിക്കയറി. കടലുകാണിപ്പാറയുടെ മുകളില്‍ കാറ്റുണ്ട്. പൊള്ളുന്ന വെയിലുമുണ്ട്. അവിടെനിന്നാല്‍ ഗ്രാമം മുഴുവന്‍ കാണാം. പാറയുടെ ഒരു ചരിവു മുതല്‍ കാടാണ്.…
” എസ് ഐ എന്തോ ആലോചിച്ച് തിരിച്ചുവന്നു. ജീപ്പിന് അടുത്തേക്ക് നടന്നതായിരുന്നു അയാള്‍. അമ്മൂനെ അടുത്തേക്ക് വിളിച്ചു.” എസ് ആർ ലാൽ എഴുതിയ കുട്ടികളുടെ നോവൽ “ഡിറ്റക്റ്റീവ്…
” അമ്മയും അമ്മാമ്മയും ഉറങ്ങാനായി അവര്‍ കാത്തിരുന്നു. രണ്ടുപേരും ഉറക്കമായെന്ന് കുളിരന് ഉറപ്പുവരുത്തി. പിന്‍വശത്തെ വാതില്‍ തുറന്ന് പുറത്തിറങ്ങി.” എസ് ആർ ലാൽ എഴുതിയ കുട്ടികളുടെ നോവൽ…
” വളര്‍ത്താനായി കൊണ്ടുപോയതല്ല. എങ്കില്‍ മുട്ടയിടാത്ത കോഴീയേം പൂവനേം കൊണ്ടുപോകില്ല. പിന്നെ ആരായിരിക്കും ആ കോഴിക്കടത്തുകാര്‍?.” എസ് ആർ ലാൽ എഴുതിയ കുട്ടികളുടെ നോവൽ “ഡിറ്റക്റ്റീവ് അമ്മു”…
” അമ്മാമ്മയുണ്ടോ വിടുന്നു. മന്ത്രംചൊല്ലി. വയലിലെ ഞണ്ടുകളെയെല്ലാം ഓടിവന്നു. അത് കടി തുടങ്ങിയതോടെ കരിംചാത്തന് എണീറ്റ് ഓടാന്‍ തുടങ്ങി. പാലച്ചോട്ടില്‍ എത്തിയിട്ടേ അവന്റെ ഓട്ടംനിന്നുള്ളൂ.” എസ് ആർ…
“അയ്യോ, മഞ്ചു ദേ താഴെക്കിടക്കുന്നു. പാലമരത്തില്‍നിന്നും കുറച്ചു ദൂരത്തായിട്ടായിരുന്നു അത്. വിളിച്ചിട്ട് എണീക്കുന്നില്ല. പേടിച്ച് അവളുടെ ബോധംപോയതാണ്. അമ്മു പരിഭ്രമിച്ചുപോയി. അവള്‍ക്ക് കരച്ചില്‍വന്നു.” എസ് ആർ ലാൽ…
” ഇവള്‍ക്കിതെന്തുപറ്റി? അപ്പുവില്‍ ഭയം നിറഞ്ഞു. അമ്മയും അമ്മാമ്മയും വീട്ടിലില്ലതാനും. ഇവളെ ചാത്തനെങ്ങാനും പിടികൂടിയതാണോ? അപ്പു മെല്ലെ സ്ഥലംവിടാന്‍ നോക്കി. .” എസ് ആർ ലാൽ എഴുതിയ…
” അമ്മു നിലത്തുകിടന്ന് വിശദമായ പരിശോധന തുടങ്ങി. കമ്പുകൊണ്ട് ദ്വാരത്തിനകത്തേക്ക് വീണ്ടും കുത്തിനോക്കി. അവിടെ ചില അല്ഭുതങ്ങള് അമ്മുവിനെ കാത്തിരിപ്പുണ്ടായിരുന്നു.” എസ് ആർ ലാൽ എഴുതിയ കുട്ടികളുടെ…
” കോഴിക്കുഞ്ഞ് കരിയിലകള്‍ക്കിടയില്‍ കിടക്കുന്നുണ്ട്. അതിന്റെ നെഞ്ച് വേഗത്തില്‍ മിടിക്കുന്നുണ്ടായിരുന്നു. കുഞ്ഞുതൂവലുകള്ക്കിടയില് നിന്നും രക്തംപൊടിഞ്ഞ് വരുന്നുണ്ട്. അയ്യോ, രക്തംകണ്ട് അമ്മു നിലവിളിച്ചു.” എസ് ആർ ലാൽ എഴുതിയ…
“പകല്‍നേരം പല്ലിയായോ പാറ്റയായോ മച്ചില്‍ കാണും. രാത്രിയില്‍ നരിച്ചീലിനെപ്പോലെ പറക്കും, ചിലപ്പൊ കൂമനെപ്പോലെ മൂളും ഇല്ലേല് ചെന്നായയെപ്പോലെ ഓരിയിടും ചിലപ്പോഴത് വയസ്സിത്തള്ളയെപ്പോലെ ചുമയ്ക്കും കുട്ടികളുടേതുപോലെ കുറുമ്പുകാട്ടും.” എസ്…
” അവള് കണ്ണടച്ചു. എന്തോ മന്ത്രംചൊല്ലി. പിന്നെ ചട്ടമ്പിയെ തുറിച്ചൊരു നോട്ടംനോക്കി. കയ്യിലെ പത്തുവിരലും അവനുനേരേ നീട്ടി. എന്തോ ആവാഹിച്ചെടുക്കുംപോലെ വിരലുകള്‍ ചുരുട്ടി. കൃഷ്ണമണികള്‍ പുറത്തേക്ക് ഉന്തി.”…
“അമ്മാമ്മ വലിയ ബക്കറ്റുമെടുത്ത് ആനയുടെ സമീപം ചെല്ലും. അതിലും വലിയ ചെമ്പുപാത്രം സമീപത്തായി വച്ചിട്ടുണ്ട്. ആനയുടെ പാലെടുക്കാനാണ്. അമ്മാമ്മയാണ് ആനയെ കറക്കുന്നത്. മറ്റാരെങ്കിലും ചെന്നാല്‍ തൊഴിച്ച് ദൂരെക്കളയും.”…
“എല്ലാവരും ഉറങ്ങുമ്പോഴാണ് അവന് പുറത്തു വരിക. അമ്മാമ്മ ചാത്തനോട് വര്‍ത്തമാനം പറയും. തമാശ പറയും. രണ്ടുപേരുംചേര്‍ന്ന് പാട്ടുപാടും. മുറിയില്‍ ചെവിയോര്‍ത്താല്‍ സംഭാഷണം കേള്‍ക്കാം. പക്ഷേ ഒന്നും മനസ്സിലാവില്ല.…
“പെട്ടെന്ന് കുട്ടിച്ചാത്തന്റെ നിറം മാറാൻ തുടങ്ങുന്നത് കുഞ്ഞിപ്പെണ്ണ് കണ്ടു. ആദ്യം ചാരനിറം, പിന്നെ കറുപ്പു നിറം… പച്ചിലക്കുട്ടിച്ചാത്തൻ ഒരു കരിയിലയായി മാറുകയായിരുന്നു. പതുക്കെപ്പതുക്കെ കരിയില പൊടിയാൻ തുടങ്ങി.…
“തോട്ടത്തിലെത്തിയിട്ടും വലിയമത്തങ്ങ താഴേക്കിറങ്ങിയില്ല. അത് മുകളിൽത്തന്നെ നിന്നു. കുറുക്കൻ കൂടെ വരുന്നതു കൊണ്ടാണ് വലിയ മത്തങ്ങ താഴെയിറങ്ങാത്തതെന്നും വഴിയിലേക്ക് താനൊറ്റയ്ക്ക് ചെന്നാൽ അത് താഴെ വരുമെന്നും കുട്ടിമത്തങ്ങ…
“മലയുടെ മറുവശത്ത് വലിയൊരു നഗരമാണത്രേ. കുട്ടിച്ചാത്തൻ നഗരത്തിലെല്ലായിടത്തും സഞ്ചരിച്ചിട്ടുണ്ട്. നഗരത്തിൽ താമസിക്കുന്ന ആരെക്കുറിച്ചെങ്കിലുമുള്ള ഒരു കഥപറയാൻ കുഞ്ഞിപ്പെണ്ണ് അവനോട് പറഞ്ഞു.” “കുഞ്ഞിപ്പെണ്ണും കുട്ടിച്ചാത്തനും” ജയകൃഷ്ണൻ എഴുതിയ കുട്ടികളുടെ…
“ക്ലാസ്സില്ല; ക്ലാസ്സുണ്ടെന്ന് പറഞ്ഞിട്ടുള്ളതിനാൽ വീട്ടിൽ നേരത്തേ എത്തേണ്ടതുമില്ല. ഉമ്മയുടെ വീട്ടിൽ പോയതു കൊണ്ട് മർഹയും വന്നിട്ടില്ല. എന്തു ചെയ്യണമെന്ന് കുഞ്ഞിപ്പെണ്ണ് ആലോചിച്ചു.” “കുഞ്ഞിപ്പെണ്ണും കുട്ടിച്ചാത്തനും” ജയകൃഷ്ണൻ എഴുതിയ…
“ഒരു പാത്രത്തിൽ ബിരിയാണിയരിയിട്ട് വെള്ളമൊഴിക്കുക . എത്ര ബിരിയാണിവേണോ അത്രയും ആണിയിടുക. എന്നിട്ട് ബിരിയാണി മന്ത്രം ചൊല്ലുക. ബിരിയാണി റെഡി.” “കുഞ്ഞിപ്പെണ്ണും കുട്ടിച്ചാത്തനും” ജയകൃഷ്ണൻ എഴുതിയ കുട്ടികളുടെ…
Loading…
Something went wrong. Please refresh the page and/or try again.