
“അവളൊന്നും മിണ്ടിയില്ല. നിറഞ്ഞ കണ്ണുകളോടെ അവൾ അയാളെ തന്നെ ഉറ്റുനോക്കി. അയാൾ നേർത്ത നീരാവിയായി പതിയെ പതിയെ വായുവിൽ അലിഞ്ഞ് ചേർന്നു.” യുവസാഹിത്യ കാരനായ സുഭാഷ് ഒട്ടുംപുറം…
“അയാൾ സിറിഞ്ച് ആർതർവുഡ്ഡിനെ തടവിലിട്ട കുപ്പിയുടെ കോർക്കിലേക്ക് കുത്തിയിറക്കി. ” യുവസാഹിത്യ കാരനായ സുഭാഷ് ഒട്ടുംപുറം എഴുതിയ ഏകാന്ത നാവികൻഎന്ന കുട്ടികളുടെ നോവലിന്റെ പതിനാലാം ഭാഗം
“നീ വിഷമിക്കരുത്. നീയൊരു തെറ്റും ചെയ്തിട്ടില്ല. ഞാനധികകാലം നിന്റെ നഗരത്തെ കഷ്ടപ്പെടുത്തില്ല. വൈകാതെ അയാളെന്നെ പിടികൂടും.” യുവസാഹിത്യകാരനായ സുഭാഷ് ഒട്ടുംപുറം എഴുതിയ ഏകാന്ത നാവികൻഎന്ന കുട്ടികളുടെ നോവലിന്റെ…
“അവളതെടുത്തു. കുപ്പിക്കകത്ത് ഒരു കടലാസ് ചുരുളുണ്ടായിരുന്നു. അവൾ കുപ്പി തുറന്ന് കടലാസ് നിവർത്തി. അത് അവൾക്കുള്ള എഴുത്തായിരുന്നു.” യുവസാഹിത്യ കാരനായ സുഭാഷ് ഒട്ടുംപുറം എഴുതിയ ഏകാന്ത നാവികൻഎന്ന…
“ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ അവൾ താഴെ ചെരിവിലേക്ക് നോക്കി. തല കറങ്ങിപ്പോയി അവൾക്ക്.” യുവസാഹിത്യ കാരനായ സുഭാഷ് ഒട്ടുംപുറം എഴുതിയ ഏകാന്ത നാവികൻഎന്ന കുട്ടികളുടെ നോവലിന്റെ പതിനൊന്നാം ഭാഗം
“ഇനി തിങ്കളാഴ്ച വരെ നീ വീടിന് പുറത്തിറങ്ങരുത്. അവന് വല്ല സംശയവും തോന്നിയാൽ നമ്മുടെ പദ്ധതികൾ പരാജയപ്പെടും. അതുകൊണ്ട് ഇക്കാര്യം ആരോടും പറയരുത്.” യുവസാഹിത്യ കാരനായ സുഭാഷ്…
അയാൾ നിരന്തരം ബോട്ട്ൽ മെസേജ് അയച്ചു കൊണ്ടിരുന്നു. ആരെങ്കിലും മറുപടി അയച്ചാൽ ഉടനെ അയാൾക്ക് ആ സ്ഥലത്തെത്താൻ കഴിഞ്ഞിരുന്നു. അങ്ങനെ കഴിഞ്ഞ ഇരുന്നൂറ്റിയമ്പത് വർഷങ്ങൾക്കിടയിൽ അയാൾ ഒത്തിരി…
“അയാൾ പോക്കറ്റിൽ നിന്ന് പൈപ്പ് എടുത്ത് ചുണ്ടിൽ വച്ചു. കത്തിക്കാതെ തന്നെ അത് എരിയാൻ തുടങ്ങി. അയാൾ വലിച്ചൂതിവിട്ട പുകച്ചുരുളുകൾ പായക്കപ്പലിന്റെ ആകൃതിയിൽ ആകാശത്തേക്കുയർന്നു.” സുഭാഷ് ഒട്ടുംപുറം…
“അവൾക്ക്, അയാളോട് പലതും ചോദിക്കണമെന്നുണ്ടായിരുന്നു. അയാക്ഷ ശരിക്കും ആരാണ്? ഈ മഞ്ഞിന്റെ രഹസ്യമെന്താണ്? അങ്ങനെ പലതും.. പക്ഷേ, അപ്പോഴേക്കും” യുവസാഹിത്യ കാരനായ സുഭാഷ് ഒട്ടുംപുറം എഴുതിയ ഏകാന്ത…
”അതിനെ നന്നായൊന്ന് കാണാനവള്‍ കൊതിച്ചു. അടുത്ത് ചെന്നാല്‍പേടിച്ച് പറക്കാന്‍ സാധ്യതയുണ്ട്. അവള് പതിയെ മുന്നോട്ട് നീങ്ങാന്‍ ശ്രമിച്ചു. അതേ നിമിഷം പക്ഷി നിന്ന നില്പ്പില് എങ്ങോട്ടോ അപ്രത്യക്ഷമായി.”.…
”അവൾ, ജനലിനരികിലേക്ക് നടന്നു. അത് പാതി തുറന്ന് കിടക്കുകയായിരുന്നു. ജനലിലൂടെ മുറ്റത്തേക്ക് നോക്കിയപ്പോൾ അവൾ അമ്പരന്നു പോയി. പുറത്ത് മഴ പോലെ മഞ്ഞ് പെയ്യുകയായിരുന്നു”. യുവസാഹിത്യകാരനായ സുഭാഷ്…
”ഇരുന്നൂറ് വർഷം മുമ്പയച്ച ബോട്ടിൽ മെസേജ് നമ്മുടെ നാട്ടിൽ കിട്ടുക എന്ന് പറയുന്നത് അത്ര നിസ്സാരസംഭവമല്ല.” – അദ്ദേഹം പറഞ്ഞു. പിന്നെ കമ്പ്യൂട്ടറിൽ എന്തൊക്കെയോ ടൈപ്പ് ചെയ്തു.…
“അവൾ ചൂറ്റും നോക്കി. ആ കുപ്പിയിൽ നിന്ന് നേർത്ത നീരാവി പോലെ എന്തോ ഉയരുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു. അവൾ അതിനടുത്തേക്ക് ചെന്നു. നീരാവിക്ക് മേലെ കൈപ്പടം…
ദൂരെ നിന്നും ആ സ്ത്രീ ‘മോനേ, മോനേ’ എന്ന് വിളിക്കുന്നത് കേട്ടപ്പോൾ അവൾക്ക് സങ്കടം തോന്നി. ഒരു നിലവിളി പോലെ ആ ശബ്ദം കടപ്പുറത്ത് മുഴങ്ങി. അങ്ങനെ…
“ഏഴോ എട്ടോ വയസ്സ് തോന്നിക്കുന്ന ഒരാണ്‍കുട്ടി വെപ്രാളത്തോടെ ഓടുന്നത് അവള്‍കണ്ടു. അവനെ കണ്ട് പേടിച്ചാണ് പക്ഷികള്‍ പറന്നത്. അവള് നോക്കി നില്‍ക്കേ അവന് തെക്ക് ഭാഗത്തെ പഴയ…
‘കൊച്ചരേത്തി’ എന്ന നോവലിനു 1999ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു
“മഹാരാജാസില്‍ പഠിക്കുന്ന വേളയിലാണ് ആകാശത്തോടുള്ള ഭ്രമം മൂത്ത് മേഘശാസ്ത്രം പഠിക്കുവാന്‍ അയാള്‍ ഇറങ്ങിപ്പുറപ്പെട്ടത്. മേഘങ്ങളെക്കുറി ച്ചുള്ള പുസ്തകങ്ങള്‍ക്കുവേണ്ടി അയാള്‍ സമീപപ്രദേശത്തുള്ള നിരവധി ലൈബ്രറികള്‍ കയറിയിറങ്ങി.” രമേഷ് പഞ്ചവള്ളിൽ…
35 വർഷത്തെ സാഹിത്യ ജീവിതം, അഞ്ച് നോവലുകൾ രണ്ട് ചെറുകഥാ സമാഹാരങ്ങൾ, ഹിന്ദി സാഹിത്യത്തെ ലോകസാഹിത്യത്തിലേക്ക് നടത്തിയ എഴുത്തുകാരിയെ തേടിയാണ് ഇത്തവണത്തെ ബുക്കർ സമ്മാനം എത്തിയിരിക്കുന്നത്. ഗീതാജ്ഞലി…
‘റേത് സമാധി’ എന്ന പേരിൽ ഹിന്ദിയിൽ ആദ്യം പ്രസിദ്ധീകരിച്ച ഈ പുസ്തകം ഡെയ്സി റോക്ക്വെലാണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്
” ആകാശത്തോളമെത്തിയപ്പോള് താഴെയായി പൊട്ടുപോലെ തന്റെ വീട്. മുറ്റത്ത് അപ്പു നില്ക്കുന്നു. കുളിരന് കുത്തിയിരിപ്പുണ്ട്. രണ്ടുപേരുടെയും നോട്ടം ആകാശത്തേക്കാണ്. നിലാവില് അവരെ വ്യക്തമായി കാണാം. അമ്മു അവരെ…
Loading…
Something went wrong. Please refresh the page and/or try again.