
നടുഭാഗം ചുണ്ടനാണ് രണ്ടാം സ്ഥാനം
പളളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റേതാണ് നടുഭാഗം ചുണ്ടന്
മത്സരവിഭാഗത്തിലെ 20 ചുണ്ടന് വള്ളങ്ങള്‍ ഉള്‍പ്പെടെ 79 കളിവള്ളങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുക്കുന്നത്
67-ാമത് നെഹ്റു ട്രോഫി വള്ളംകളിക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്
ഗവർണർ ജസ്റ്റിസ് പി.സദാശിവമാണ് വള്ളംകളി ഉദ്ഘാടനം ചെയ്തത്
ഇന്ന് രാവിലെ ഭാര്യ സ്നേഹ റെഡ്ഡിയോടൊത്ത് നെടുമ്പാശ്ശേരിയില്‍ എത്തിയ അല്ലു അര്ജ്ജുന് നേരെ ആലപ്പുഴയിലേക്ക് പോകുകയായിരുന്നു
അഞ്ച് ഹീറ്റ്സുകളിലായി 20 ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ അങ്കത്തട്ടിലിറങ്ങുന്നത്
അല്ലുവിനൊപ്പം കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയുമുണ്ടാകും
സച്ചിന് ടെണ്ടുല്‍ക്കര്‍ തന്നെ മുഖ്യാതിഥിയാവുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
ജേതാക്കള്‍ക്ക് ഒന്നാം സ്ഥാനത്തിന് 25 ലക്ഷം രൂപയും, രണ്ടാം സ്ഥാനത്തിന് 15 ലക്ഷം രൂപയും, മൂന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയുമാണ് സമ്മാനത്തുക.
ഫോട്ടോഫിനിഷിലൂടെയാണ് 65ആമത് നെഹ്റു ട്രോഫി വിജയിയെ പ്രഖ്യാപിച്ചത്