
നാല് ഇന്ത്യൻ താരങ്ങളാണ് ഹോഗ്ഗിന്റെ ടീമിൽ ഇടം പിടിച്ചിരിക്കുന്നത്
ഈ ടൂർണമെന്റിലെ ആദ്യ ഹാട്രിക്കാണ് ഷമി തന്റെ പേരിൽ കുറിച്ചത്. മൂന്ന് അഫ്ഗാൻ താരങ്ങളുടെ വിക്കറ്റ് തെറിപ്പിച്ച ഷമി, ഒരാളെ പുറത്താക്കിയത് ക്യാച്ചിലൂടെയായിരുന്നു.
തന്നെ മറ്റ് നമ്പറുകളില്‍ നിന്നും വാട്‌സ് അപ്പ് സന്ദേശത്തിലൂടെ ഷമി ഭീഷണിപ്പെടുത്തുന്നതായും ഹസിന്‍
എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് മകള്‍ക്കു വേണ്ടി വീണ്ടും ഒരുമിക്കണമെന്നാണ് ഷമി പറയുന്നത്
യാതൊരു കാരണവശാലും ഷമിയുമായി ഒത്തുതീര്‍പ്പിന് തയ്യാറാകില്ലെന്നും ഹസിന്‍
തന്റെ ഭാര്യയെ ആരോ ബ്രെയിന്‍വാഷ് ചെയ്തിരിക്കുകയാണെന്നും ഭാര്യയേയും മകളേയും രക്ഷിക്കാന്‍ എന്തും ചെയ്യുമെന്നായിരുന്നു ഷമിയുടെ പ്രതികരണം.
താരം വാതുവയ്പുകാരുമായി ബന്ധപ്പെട്ടെന്നും അവരില്‍ നിന്നും പണം വാങ്ങിയെന്നുമാണ് ഹസിന്റെ ആരോപണം.
താരവും കുടുംബവും കഴിഞ്ഞ രണ്ട് കൊല്ലമായി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്.