
സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയെ വിജയത്തിലെത്തിച്ച നിര്‍ണായക നിമിഷങ്ങള്‍ കാണാം
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ റിസര്‍വ് താരങ്ങളിലൊരാളായിരുന്നു ഷമി.
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിലെ പ്രകടനത്തെത്തുടർന്നാണ് ഇന്ത്യൻ താരങ്ങൾ നില മെച്ചപ്പെടുത്തിയത്
ഷമിയെ വിമർശിച്ചവർക്കെതിരെ ആഞ്ഞടിച്ച കോഹ്ലി, ടീം മുഴുവൻ താരത്തിന് ഒപ്പമാണെന്ന് പറഞ്ഞു
കളിക്കാരോട് ബഹുമാനം കാണിക്കണമെന്ന് പാക് താരം ആരാധകരോട് അഭ്യർത്ഥിച്ചു
“മുഹമ്മദ് ഷമിക്കെതിരായ ഓൺലൈൻ ആക്രമണം ഞെട്ടിപ്പിക്കുന്നതാണ്. ഞങ്ങൾ അദ്ദേഹത്തിനൊപ്പം നിൽക്കുന്നു,” സെവാഗ് പറഞ്ഞു
ഐപിഎല്ലിൽ മോശം ഫോമിൽ ആയിരുന്നെങ്കിലും ഡേവിഡ് വാർണർ ലോകകപ്പിൽ ടീമിന്റെ വിജയത്തിൽ നിർണായക ഘടകമാകുമെന്ന് അദ്ദേഹം പറഞ്ഞു
ജൂൺ രണ്ടിനാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നത്
‘നിന്റെ സീനിയറാണ് ഞാൻ, ഈ തരികിടകൾ വേറെ ആരുടെയെങ്കിലും അടുത്ത് നടത്തിയാൽ മതി’
“ഞാനും കുടുംബവും 24-ാം നിലയിലാണ് താമസിച്ചിരുന്നത്. ഞാൻ ബാൽക്കണിയിൽ നിന്നു താഴേക്ക് എടുത്തുചാടി ആത്മഹത്യ ചെയ്യുമോ എന്ന് എന്റെ വീട്ടുകാർ പേടിച്ചിരുന്നു”
“പന്ത് കൊണ്ട സ്ഥലത്ത് ആദ്യം കറുപ്പ് നിറമായി, പിന്നീട് അവിടെ നീലച്ചു, ഒടുക്കം അവിടെ ഒരു പച്ച നിറമായി”
കഴിഞ്ഞ കുറച്ച് നാളുകളായി വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുന്ന കാര്യങ്ങളിൽ ഒന്നാണ് ഇന്ത്യൻ ടീമിൽ പന്തിന്റെ സ്ഥാനം
വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഷായ് ഹോപ്പിനെ പുറത്താക്കിയതോടെ 2019ൽ ഇതുവരെ പുറത്താക്കിയ താരങ്ങളുടെ എണ്ണം 42 ആയി
ബ്രയാൻ ലാറയുടെ കാൽനൂറ്റാണ്ട് പഴക്കമുള്ള റെക്കോർഡ് തകർക്കാമെന്ന ഹോപ്പിന്റെ പ്രതീക്ഷയാണ് ഷമി എറിഞ്ഞിട്ടത്
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ രണ്ട് ഇന്നിങ്സുകളിലുമായി 58 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റാണ് ഷമി നേടിയത്
ഷമിയുടെ ബോളിങ്ങും ബിരിയാണിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് രോഹിത് ശര്‍മ്മ പറയുന്നത്
ഭാര്യ ഹസിന് ജഹാന് കഴിഞ്ഞ വര്‍ഷം നല്കിയ ഗാര്‍ഹിക പീഡനക്കേസിലാണ് അറസ്റ്റ് വാറണ്ട്.
ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് സ്കോറായ 416 റണ്‍സ് പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയിരിക്കുന്നത് വെറും 87 റണ്‍സ്…
താരത്തിനെതിരായ പൊലീസ് കേസുകളാണ് വിസ നിഷേധിക്കുന്നതിന് കാരണമായത്
ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും മികച്ച പ്രകടനമാണ് ഇന്ത്യ ടൂർണമെന്റിൽ പുറത്തെടുത്തത്. ഒരുപിടി റെക്കോർഡുകളും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി
Loading…
Something went wrong. Please refresh the page and/or try again.