
അമൃത ആശ്രമം സന്ദര്‍ശിക്കാനാണ് കേരളത്തിലേക്ക് എത്തിയതെന്ന് ലിസ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു
ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു ജസ്ന 2018 മാർച്ച് 22 ന് വീട്ടിൽ നിന്ന് ഇറങ്ങിയത്
അനന്തു ഗിരീഷ് എന്ന യുവാവിന്റെ മൃതദേഹമാണ് തിരുവനന്തപുരത്ത് കണ്ടെത്തിയത്
ഏറ്റവും കൂടുതല്‍ പുരുഷന്മാരെയും (277 പേര്‍) സ്ത്രീകളേയും (791) കുട്ടികളേയും (190) കാണാതായത് തിരുവനന്തപുരം റൂറല്‍ പരിധിയിലാണ്.
കഴിഞ്ഞ മാർച്ച് 22നാണ് ജസ്നയെ കാണാതായത്. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ അന്വേഷിച്ച പൊലീസ് സംഘത്തിന് ഒന്നും കണ്ടെത്താനായില്ല
കൈകളും, ഉടുപ്പും, മുടിയിഴകളുമെല്ലാം കണ്ടു. എല്ലാം അവളുടേത് തന്നെ, പക്ഷേ അവള്‍ മാത്രമില്ല. കാലം ഞങ്ങളെ കാണിക്കാന്‍ കാത്തു വച്ച പുറം തോട് മാത്രമായിരുന്നു അത്. അവളെ…
“എന്‍റെ പ്രിയപ്പെട്ട ചേട്ടന്മാരേ, ചേച്ചിമാരേ, നിങ്ങളെ ഞാന്‍ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുന്നു. മറക്കില്ല ഞാന്‍ നിങ്ങളെ ഒരിക്കലും.”, കോവളത്ത് കാണാതായ സഹോദരിയെ അന്വേഷിച്ചു പോയ അനുഭവത്തെക്കുറിച്ച് സഹോദരി
വിഷാദ രോഗത്തിന് ചികിത്സ തേടിയാണ് തന്‍റെ സഹോദരിയേയും കൊണ്ട് ലാത്‌വിയൻ യുവതി കേരളത്തില്‍ എത്തിയത്. ഇവിടെ വച്ച് അതിദാരുണമായി മരണപ്പെട്ട സഹോദരിയുടെ ഓര്‍മ്മകളും പേറി അവള്‍ മടങ്ങി…
മാര്‍ച്ച് 14 ന് കോവളത്തു നിന്നും കാണാതായി, ഒരു മാസത്തിലേറെക്കഴിഞ്ഞു മരിച്ച് ജീര്‍ണ്ണിച്ച അവസ്ഥയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ സഹോദരി ഇലീസിന്‍റെ ഹൃദയത്തില്‍ തട്ടുന്ന കുറിപ്പ്
യുവതി ഗർഭിണിയാണോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് പൊലീസ്
കുടുംബത്തിനായുള്ള തിരച്ചില്‍ പുരോഗമിക്കുമ്പോള്‍ തന്നെ സാന്റാക്ലാറിറ്റയിലെ തോട്ടപ്പിള്ളി കുടുംബത്തിന്റെ വീട്ടിന് മുന്‍പില്‍ മെഴുകുതിരികള്‍ കത്തിച്ച് പ്രത്യാശയോടെ കാത്തിരിക്കുകയാണ് അയല്‍വാസികള്‍.
തൂത്തുക്കുടിയിൽ നിന്നും കാണാതായത് 136 പേരെ തിരുവനന്തപുരത്ത് നിന്നും കാണാതായത് 111 പേരെയും എന്ന് പുതിയ കണക്കുകൾ
കഴിഞ്ഞ വർഷം കാണാതായ നജീബ് അഹമ്മദിനെ കണ്ടുപിടിക്കാനായിട്ടില്ല. സിബിഐ കേസ് ഏറ്റെടുത്തിട്ട് 5 മാസം.
ഫെയ്സ്ബുക്കിലേയും വാട്ട്സ്ആപ്പിലേയും പ്രചരണങ്ങള്‍ കുട്ടിയുടെ കുടുംബത്തിന്റെ മനസിക സംഘര്‍ഷത്തിന് ആക്കം കൂട്ടാനാണ് കാരണമായത്
രവി കുമാറിന്റെ ഗൈഡായ വോംഗ്യാ ഷെര്‍പ്പയെ അബോധാവസ്ഥയിലാണ് കണ്ടെത്തിയിരുന്നത്
2005 മെയ് പതിനെട്ടിനാണ് രാഹുൽ എന്ന ഏഴുവയസ്സുകാരനെ വീടിനടുത്ത് നിന്ന് കാണാതായത്. 16 വർഷമായി മകനെ അന്വേഷിച്ചുളള യാത്രയിലാണ് അമ്മയും അച്ഛനും. മാതൃദിനം കഴിഞ്ഞ് നാല് ദിവസം…
ഹസ്രത്ത് നിസാമുദ്ദീൻ ഔലിയ ദർഗയിലെ മുഖ്യ പുരോഹിതൻ സെയ്‌ദ് ആസിഫ് അലി നിസാമിയും അദ്ദേഹത്തിന്റെ അനന്തരവൻ നസീം അലി നിസാമിയും മാർച്ച് ആറിനാണ് ബന്ധുക്കളെ സന്ദർശിക്കുന്നതിനായി കറാച്ചിയിലേക്കു…
തിങ്കളാഴ്ച ഇവരെ ഇന്ത്യയിലേക്ക് തിരികെ അയക്കുമെന്ന് പാക് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്
ലാഹോര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു ഫോണ്‍കോള്‍ വന്നതായും യാത്രാരേഖകളില്‍ തെറ്റുണ്ടെന്ന് പറഞ്ഞതായും പുരോഹിതന്റെ ബന്ധു പറഞ്ഞു
അമേരിക്ക, മെക്സിക്കോ, ഗ്വാട്ടിമല, കോസ്റ്റാറിക്ക, പനാമ, കൊളന്പിയ, വെനിസ്വേല, അർജന്റീന, ബ്രസീൽ എന്നിവിടങ്ങളാണ് ഫിലിപ് നടന്നു താണ്ടിയത്.
Loading…
Something went wrong. Please refresh the page and/or try again.