
പള്ളിയില്‍നിന്നും പുറത്തിറങ്ങിയ മിഷേലിനെ അജ്ഞാതരായ രണ്ടുപേര്‍ പിന്തുടരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്
ക്രോണിൻ അലക്സാണ്ടർ ബേബിയുടെ പാസ്പോർട്ട് ക്രൈം ബ്രാഞ്ചിന്റെ പക്കലാണ്.
പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന് ക്രൈം ബ്രാഞ്ച് സംഘം ഉറപ്പിച്ചുകഴിഞ്ഞു.
പ്രായപൂർത്തിയാകും മുൻപേ മിഷേലിനെ ഉപദ്രവിച്ചിരുന്നുവെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പോക്സോ കുറ്റം ചുമത്തിയത്
മിഷേൽ ഷാജി മരിച്ചതിനോട് ചേർന്ന ദിവസങ്ങളിൽ ക്രോണിൻ കൊച്ചിയിലുണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി
കൊച്ചി:സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജിവർഗ്ഗീസിന്റെ മരണവുമായി ബന്ധപ്പെട്ട് കൊച്ചി കായലിൽ മുങ്ങൽ വിദഗ്ദ്ധർ പരിശോധന നടത്തുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമാണ് മിഷേലിന്റെ ബാഗ് കണ്ടെത്തുന്നതിനായി സ്വകാര്യ…
കാണാതായ ദിവസം നടന്ന അവസാന സംഭാഷണത്തിലാണ് ഇക്കാര്യമുള്ളത്. ക്രൈം ബ്രാഞ്ച് പരിശോധനയിലാണ് കണ്ടെത്തൽ
കൊച്ചി: കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ പിറവം സ്വദേശിയും സിഎ വിദ്യാർഥിനിയുമായ മിഷേൽ ഷാജിയെ കാണാതായ ദിവസത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ശ്രമം ആരംഭിച്ചു.…
കാണാതായ ദിവസം മിഷേൽ വിളിച്ചിരുന്നു. വളരെ സന്തോഷത്തോടെയാണ് സംസാരിച്ചത്. 27 കാണാമെന്നു പറഞ്ഞു
കൊച്ചിയില്‍ എത്തി മിഷേലിനെ കണ്ട സമയത്ത് ക്രോണിന് മിഷേലിനെ തല്ലിയതായും സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്
ഗോശ്രീ പാലത്തിനും ഹൈകോടതി ജങ്ഷനും ഇടയിലുള്ള പഴക്കടക്ക് സമീപത്തുകൂടെ വേഗത്തിൽ പോകുന്ന ദൃശ്യമാണ് രാത്രി വൈകി പൊലീസിന് ലഭിച്ചത്
കൊച്ചി: കായലിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെത് ആത്മഹത്യ ആണെന്ന പൊലീസ് നിലപാട് സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. മിഷേൽ…
മിഷേൽ കേസിൽ അറസ്റ്റിലായ ക്രോണിൻ അലക്സാണ്ടർ ബേബിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
നിരന്തരം ശല്യം ചെയ്തിരുന്ന ക്രോണിനിൽ നിന്നും രക്ഷപ്പെടാനായി മിഷേൽ പഠനം ചെന്നൈയിലേക്ക് മാറ്റാൻ ആലോചിച്ചിരുന്നതായും മിഷേലിന്റെ സഹപാഠി
അന്നു ഞാൻ എറണാകുളത്തേക്ക് പോവുകയായിരുന്നു. ഏകദേശം രാത്രി 7.30 ആയിക്കാണും. ആ സമയത്ത് പാലത്തിന്റെ ഫുട്പാത്ത് ഇല്ലാത്ത വശത്തുകൂടി ഒരു പെൺകുട്ടി നടന്നുപോവുന്നത് കണ്ടു.
രാവിലെ ആറു മുതൽ വൈകിട്ട് ആറു മണി വരെയാണ് ഹർത്താൽ.
മിഷേലിന്റെ മരണത്തെക്കുറിച്ച് എഡിജിപി നിതിൻ അഗർവാൾ അന്വേഷിക്കും. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ നിയമിച്ച് ഡിജിപി ഉത്തരവിറക്കി
മിഷേലിന്റെ ആത്മഹത്യക്ക് കാരണം അടുപ്പമുണ്ടായിരുന്ന ബന്ധുവിന്റെ നിരന്തര സമ്മർദ്ദമാണെന്ന് പൊലീസ്
മിഷേലിന്‍രെ മരണത്തിൽ നിസ്സംഗരായ പൊലീസിന്റേയും, രാഷ്ട്രീയ നേതാക്കളുടെയും കണ്ണു തുറപ്പിച്ചത് നവമാധ്യമലോകം
സ്ത്രീകൾക്ക് നേരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾക്ക് അറുതി വരുത്താൻ ജീവനില്ലാത്ത പ്രസ്താവനകൾക്ക് കഴിയില്ലെന്നും ചെന്നിത്തല.