കശ്മീരില്‍ ഗ്രാമമുഖ്യനെ തീവ്രവാദികള്‍ വെടിവച്ചുകൊന്നു; 40 മണിക്കൂറിനിടെ രണ്ടാമത്തെ ആക്രമണം
ഖാസിഗുണ്ടിലെ ഗ്രാമമുഖ്യൻ സജാദ് അഹ്മദ് ഖണ്ടെ (45) ആണ് കൊല്ലപ്പെട്ടത്
ഖാസിഗുണ്ടിലെ ഗ്രാമമുഖ്യൻ സജാദ് അഹ്മദ് ഖണ്ടെ (45) ആണ് കൊല്ലപ്പെട്ടത്
ടിആര്‍എഫുമായി ചേര്‍ന്ന് പ്രര്‍ത്തിക്കുന്ന മിക്ക പ്രാദേശിക ഭീകരരും നിയമപരമായ വിസ ഉപയോഗിച്ച് വാഗാ അതിര്‍ത്തി വഴി പാക്കിസ്ഥാനിലേക്ക് പോയി പരിശീലനം ലഭിച്ചവരാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു
വെടിവെപ്പിൽ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
2018ൽ ദേവീന്ദർ സിങ്ങിന് നൽകിയ ധീരതയ്ക്കുള്ള മെഡൽ തിരിച്ചെടുക്കണമെന്നും അവർ ശുപാർശ ചെയ്തിട്ടുണ്ട്
തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ലസിപോരയില്‍ സുരക്ഷാ സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു
സൈനികനായുളള തിരച്ചിൽ തുടരുകയാണ്
ഇന്നു രാവിലെ ആറു മണിയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്
ഈ വര്‍ഷം ആരംഭിച്ചതു മുതല്‍ ഏകദേശം എല്ലാ ദിവസവും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നുണ്ട്
നിരോധിത ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീനിലെ അംഗങ്ങളാണ് ഇരുവരും
കഴിഞ്ഞ ജൂണിലാണ് ലാൽ ചൗക്കിലെ ഓഫിസിനു സമീപത്തുവച്ച് റൈസിങ് കശ്മീർ പത്രത്തിന്റെ എഡിറ്ററായ ഷുജാത് ബുഖാരിയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിവച്ചു കൊന്നത്
കപ്രാന്‍ ബതാഗുണ്ടിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്തുനിന്ന് ആയുധങ്ങളും സേന കണ്ടെടുത്തിട്ടുണ്ട്.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ ക്യാംപിന് നേരെയാണ് ആക്രമണം നടന്നത്