
ചികിൽസിക്കാൻ ഏറ്റവും പ്രയാസമേറിയ അവസ്ഥകളിലൊന്നാണ് ഡിമെൻഷ്യ. അതിനാൽ പല ഫാർമസ്യൂട്ടിക്കൽ കമ്പനികളും വിജയസാധ്യത കുറവായതിനാൽ അവരുടെ ഗവേഷണം അവസാനിപ്പിച്ചിരുന്നു.
ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്ക് സ്‌ക്രീനിന് മുമ്പില്‍ മണിക്കൂറുകളോളം ഇരിക്കുന്നവരാണ് പുതുതലമുറയില്‍ അധികവും
അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അതീവ ജാഗ്രതയോടെ ഉല്‍പ്പാദനം നിര്‍ത്തിവയ്ക്കുന്നത് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു
കാൻസർ ബാധിതയായ ഇളയ മകളുടെ ചികിത്സയ്ക്കായി ഇറക്കുമതി ചെയ്ത മരുന്നിന്റെ തീരുവ ഒഴിവാക്കുന്നതിനായി സമീപിച്ച ദമ്പതികളെക്കുറിച്ച് മാർച്ച് 28ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ ട്വീറ്റ്…
അണുബാധ സാധാരണ അഞ്ച് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കും. മൂന്ന് ദിവസത്തിന് ശേഷം പനി മാറും, പക്ഷേ ചുമ മൂന്നാഴ്ച വരെ നീണ്ടുനിൽക്കുമെന്ന് ഐഎംഎ
ഡോക്-1 മാക്‌സ് എന്ന സിറപ്പ് കഴിച്ച് സമര്‍കണ്ടില്‍ 18 കുട്ടികള്‍ മരിച്ച സംഭവത്തില്‍ മരുന്ന് നിര്‍മ്മാതക്കളായ നോയിഡ ആസ്ഥാനമായിട്ടുള്ള മരിയോണ്‍ ബയോടെക്ക് സംശയ നിഴലിലാണ്.
പല രോഗാണുക്കളിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടിവരുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണു കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്
സാമ്പിളുകള്‍ കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറിയിലേക്കു പരിശോധനയ്ക്ക് അയച്ചതായി ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് അറിയിച്ചു
മെയ്‌ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് നിര്‍മിച്ച നാല് ചുമ, ജലദോഷ സിറപ്പുകള്‍ക്കെതിരെയാണു ഡബ്ല്യു എച്ച് ഒ മെഡിക്കല്‍ ഉല്‍പ്പന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ചത്
പട്ടിക പ്രാബല്യത്തിലാകുന്നതോടെ പ്രമേഹ, അര്‍ബുദ മരുന്നുകള്‍ക്കു വില കുറയും
രണ്ട് വര്‍ഷത്തെ കോവിഡ് വിസ നിയന്ത്രണങ്ങള്‍ക്ക് ശേഷം, ചൈന തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മടങ്ങിവരുന്നതിന് വിസ നല്‍കാന്‍ തുടങ്ങി
സാധാരണ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് അവശത അനുഭവിക്കുന്ന ജനവിഭാഗത്തിന് മരുന്നുകള്‍ വീട്ടിലെത്തിച്ച് നല്‍കാനുള്ള പദ്ധതി ഊര്‍ജിതമായി നടപ്പാക്കും
നികുതിയളവ് നൽകണമെന്ന് അഭ്യർത്ഥിച്ച് കുട്ടിയുടെ കുടുംബം എംപി വഴി ധനമന്ത്രി നിർമല സീതാരാമനെ സമീപിച്ചിരുന്നു
സേവനം ലഭിക്കാൻ താൽപര്യമുള്ള ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്യണം. ആദ്യഘട്ട രജിസ്‌ട്രേഷൻ ജൂൺ 30 മുതൽ ജൂലൈ 15 വരെയായിരിക്കും
യുഎസ് ബ്രിട്ടീഷ് ശാസ്ത്രജ്ഞരാണ് പുരസ്കാരത്തിന് അർഹരായത്
തെക്കേ അമേരിക്കയില്‍ കാണുന്ന സസ്തനിയായ ഇലാമസില്‍ നിന്നും വേര്‍തിരിച്ചെടുത്ത രണ്ട് ചെറിയ ആന്റിബോഡികള്‍ക്ക് കൊറോണവൈറസിനെ നിര്‍വീര്യമാക്കാന്‍ കഴിവുളളതായി കണ്ടെത്തി
ജൂലൈ 15-ന് ഒന്നാം ഘട്ട പരീക്ഷണം അവസാനിക്കുമെന്നും ജൂലൈ 13-ന് രണ്ടാം ഘട്ടം ആരംഭിക്കുമെന്ന് ടാസ് വാര്‍ത്ത ഏജന്‍സി ജൂലൈ 10-ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു
ബിഡിആർ ഫാർമസ്യൂട്ടിക്കൽസ്, ജൂബിലന്റ് ലൈഫ് സയൻസസ്, മൈലാൻ ലബോറട്ടറീസ്, ഡോക്ടർ റെഡ്ഡീസ് ലബോറട്ടറീസ് എന്നീ കമ്പനികളും റെംഡിവിസിർ വിപണനത്തിനുള്ള അനുമതി തേടിയിരുന്നു
രോഗം അത്ര തീവ്രമായി ബാധിച്ചിട്ടില്ലാത്തവരുടെ ചികിത്സയ്ക്കാണ് ഈ ഗുളിക ഉപയോഗിക്കുക. 34 സ്ട്രിപ്പ് ടാബ്‌ലെറ്റുകളായാണ് മരുന്ന് ലഭിക്കുക. 3,500 രൂപയാണ് മരുന്നിന്റെ വില
പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഫലം പരിശോധിക്കാം
Loading…
Something went wrong. Please refresh the page and/or try again.