
ഏപ്രിൽ ഏഴിനകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും സിബിഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്
നാളെ ഉച്ചയ്ക്ക് രണ്ടിനകം തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ അധ്യക്ഷനായ കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്
ഉപ ഗ്രാമപ്രധാന്‍ ഭാദു ഷെയ്ഖ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയുണ്ടായ അക്രമത്തിൽ കത്തിക്കരിഞ്ഞനിലയിലാണ് എട്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്
ജനങ്ങളുടെ സ്വകാര്യതയിൽ കടന്നുകയറാൻ സാധ്യതയുള്ളതിനാൽ അത് നിരസിച്ചുവെന്നു മമത
ഡല്‍ഹി യാത്രയ്ക്കു മുന്നോടിയായി റാവു, രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
2015ലെ തിരഞ്ഞെടുപ്പിൽ ഇടതു-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പമായിരുന്ന സിലുഗിരി കോർപറേഷനിൽ, 47 വാര്‍ഡില്‍ 38 ഇടത്തും ടിഎംസിയാണു മുന്നില്‍
മമത ബാനർജി മുഖ്യമന്ത്രിയാണെങ്കിലും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കാത്തതിനാൽ പ്രവൃത്തി ഔദ്യോഗിക കര്‍ത്തവ്യത്തിനു കീഴില്‍ വരുന്നതല്ലെന്നും നടപടിക്ക് അനുമതിയുടെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു
ഗവർണർ ഒരു “സൂപ്പർ ഗാർഡ്” ആയി പ്രവർത്തിക്കുകയാണെന്നും സർക്കാർ ഉദ്യോഗസ്ഥരെ “അയാളുടെ സേവകരായി” കാണുന്നുവെന്നും മമത
ഗ്രാമിൽ നിന്ന് തന്നെ തോൽപ്പിക്കാൻ നടത്തിയ ഗൂഢാലോചനയ്ക്കെതിരായ വിജയമാണിതെന്നും മമത പറഞ്ഞു
സ്ഥാനാർത്ഥികൾ മരിച്ചതിനെ തുടർന്ന് മാറ്റിവച്ച മുർഷിദാബാദ് ജില്ലയിലെ ജംഗിപൂർ, സംസർഗഞ്ച് മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും
ബിജെപി ടിക്കറ്റില്‍ കാളിഗഞ്ച് മണ്ഡലത്തില്‍നിന്ന് വിജയിച്ച സൗമന്‍ റോയിയാണ് തൃണമൂലിൽ തിരിച്ചെത്തിയത്
“ഞാൻ ഒരു രാഷ്ട്രീയ ജ്യോതിഷിയല്ല. ഇത് സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നു. ഒന്നും അടിച്ചേൽപ്പിക്കാൻ കഴിയില്ല,” മമത പറഞ്ഞു
സുപ്രിം കോടതി റിട്ട. ജസ്റ്റിസ് എം വി ലോകൂര്‍, കൊല്‍ക്കത്ത ഹൈക്കോട റിട്ട. ചീഫ് ജസ്റ്റിസ് ജ്യോതിര്‍മയ് ഭട്ടാചാര്യ എന്നിവർ ഉൾപ്പെട്ട സമിതിയെയാണ് അന്വേഷണത്തിനു നിയോഗിച്ചത്
അക്രമത്തിനിരയായവര്‍ക്കു വൈദ്യചികിത്സ ഉറപ്പുവരുത്താനും റേഷന്‍ കാര്‍ഡുകളില്ലെങ്കിലും റേഷന്‍ നല്‍കാനും കോടതി സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്കി
തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്തും കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടും അഭിഭാഷകനായ സഞ്ജയ് ബസുവാണു ഹര്‍ജി ഫയല്‍ ചെയ്തത്
മകന് ശുഭ്രാംശുവിനൊപ്പമാണ് മുകുൾ റോയ് തൃണമൂല്‍ ഭവനിൽ എത്തിയത്
മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും പങ്കെടുക്കേണ്ട യോഗത്തിൽ എന്തിനാണ് ബിജെപി നേതാക്കളെ വിളിച്ചതെന്നും മമത ചോദിച്ചു
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മമതയ്ക്ക് ആറ് മാസത്തിനകം നിയമസഭാ അംഗത്വം നേടണം
മന്ത്രിമാരായ സുബ്രത മുഖര്‍ജി, ഫിര്‍ഹാദ് ഹക്കിം, എംഎല്‍എ മദന്‍ മിത്ര, കൊല്‍ക്കത്ത മുന്‍ മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവരുടെ വീട്ടുതടങ്കലിനാണ് ഉത്തരവ്
തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രത മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, കൊല്‍ക്കത്ത മുന്‍ മേയര്‍ സോവന്‍ ചതോപാധ്യായ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
Loading…
Something went wrong. Please refresh the page and/or try again.