പതിനാറാം പായസം: വിബിൻ ചാലിയപ്പുറം എഴുതിയ കവിത
അച്ഛമ്മയുടെ പെൻഷൻ ദിവസം ആദ്യം വണ്ടിയിറങ്ങാറുള്ള അമ്മായിമാർത്തന്നെ ഇത്തവണയും വലിയവായിൽ നിലവിളിച്ചോണ്ടോടിയെത്തി
അച്ഛമ്മയുടെ പെൻഷൻ ദിവസം ആദ്യം വണ്ടിയിറങ്ങാറുള്ള അമ്മായിമാർത്തന്നെ ഇത്തവണയും വലിയവായിൽ നിലവിളിച്ചോണ്ടോടിയെത്തി
'കുഞ്ഞനാന' എന്ന ബാലനോവലിനാണു പുരസ്കാരം
'നാലഞ്ചു ചെറുപ്പക്കാര്‍' ഉണ്ടായതിനെകുറിച്ച് ജി ആർ ഇന്ദുഗോപൻ. കൂടാതെ നോവലിന്റെ രണ്ട് അദ്ധ്യായവും
ഒരു സ്ത്രീയുടെ വളർച്ച അവളുടെ പാദങ്ങളിലൂടെ കടന്നു പോവുന്നു.
പൂത്തിരി പോലൊരു ന്യൂ ഇയര്‍ കുട്ടികള്‍ താഷിയുടെ വീട്ടുമുറ്റത്ത് ഒളിച്ചുകളിക്കുകയായിരുന്നു. ആ വീട്ടിലെയും അപ്പുറത്തെയും ഇപ്പുറത്തെയും വീടുകളിലെയും കുട്…
കാറോടിച്ച് തിരികെപ്പോകുമ്പോള്‍ സന്ധ്യമാറി പെട്ടെന്ന് രാത്രിയാകരുതേയെന്ന് പ്രാര്‍ഥിച്ച് പ്രമോദ് വേഗത കൂട്ടി. പിന്‍സീറ്റിലേക്ക് തിരിഞ്ഞുനോക്കാനും അയാള്‍ക്ക് പേടിയായി
തോട് ഒരു കടൽത്തുണ്ടാകുന്നു പരിണാമ യുഗങ്ങൾ പുറകോട്ടു നീന്തുന്നു ജീവൻ സൂക്ഷ്മരൂപം പ്രാപിക്കുന്നു ആദിമ ജലതൃഷ്ണകൾ അവനെ പൊതിയുന്നു
ഒരു ചാരുകസേരയിൽ കിടന്ന് അപ്പൂപ്പനും കുഞ്ഞനും കൂടി കണ്ട ആമയുടെ വിശേഷങ്ങൾ
റോഡിനു നടുവിൽ, പോം പോം പീ പീ ബസ്സോടും വഴിയെ ചുമ്മാ ഇരിപ്പായ കാക്കയുടെ കഥ ഇന്ന്
കുട്ടികൾക്കു വരയ്ക്കാനും നിറം കൊടുക്കാനും വേണ്ടിയാണ് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും
രാമു രാവിലെ എണീറ്റ് ആകാശം നോക്കിയപ്പോ എന്താ കഥ!
അപ്പുവിന് പനി വന്നെങ്കിലെന്താ, ആശുപത്രീല് പോയി വന്നപ്പോ ഒരു പൂച്ചയെ കിട്ടിയില്ലേ?