
“പടിഞ്ഞാറ്റക്കകത്ത് വേണ്ടപ്പെട്ട ആരോ കാത്തിരിക്കുമ്പോലെ അവന് തോന്നി. കോതാമൂരി പാട്ടിന്റെ ഈണത്തിലുള്ള ഒരു താരാട്ടുപാട്ട് എവിടെ നിന്നോ കേൾക്കുമ്പോലെ.” അർജുൻ രവീന്ദ്രൻ എഴുതിയ കഥ
“അവരുടെ ഭൂതകാലമാണവര് ഓര്‍ത്തെടുത്തു സംസാരിക്കുന്നത്. അതിനപ്പുറം അവര്‍ക്കൊരു ഭാവിയുമില്ല. അവരുടെ ജീവിതമാണത്.” രാജൻ സി എച്ച് എഴുതിയ കവിതകൾ
“വൈദ്യുതവെളിച്ചമുളള വീടുകള്‍ നന്നേ കുറവ്. തോന്നുമ്പോഴെല്ലാം കാടിറങ്ങിവന്ന് ആനയും പുലിയും ഉണ്ടാക്കുന്ന അന്തരീക്ഷം വേറെ. അതൊന്നും പോരാതെ കണ്ട പ്ലാവിലും പനയിലും പൊട്ടക്കുളത്തിലും എസ്റ്റേറ്റ് ബംഗ്ലാവിലുമൊക്കെയായി നാട്ടുവര്ത്തമാന…
”ബാക്കി വന്ന ഉടലും തിന്നാന്‍ തല തിന്നവന്‍ അര്‍ദ്ധരാത്രി കഴിഞ്ഞു വന്നു. അവന് മീനുടലും എന്റുടലും രുചിച്ചു. പിന്നെ അവനൊരു മീനായി. പെരിയാറിലേക്ക് തല കൊണ്ടുപോയവനും പെരിയാറില്‍…
” വളര്‍ത്താനായി കൊണ്ടുപോയതല്ല. എങ്കില്‍ മുട്ടയിടാത്ത കോഴീയേം പൂവനേം കൊണ്ടുപോകില്ല. പിന്നെ ആരായിരിക്കും ആ കോഴിക്കടത്തുകാര്‍?.” എസ് ആർ ലാൽ എഴുതിയ കുട്ടികളുടെ നോവൽ “ഡിറ്റക്റ്റീവ് അമ്മു”…
“വെളുത്തുള്ളി, രക്തം വാര്‍ന്നു മരിക്കുന്നത് തടയാനുള്ള ഒറ്റമൂലിയാണെന്നും ഇത് തലയണക്കീഴില്‍ വച്ചാല്‍ ഡ്രാക്കുള വരില്ലെന്നും ഞാന്‍ അമ്മൂമ്മയെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു. കള്ളിയങ്കാട്ട് നീലിക്ക് അപ്പുറം ഒരു…
“പൊലീസിനെന്തിനാണു തൊപ്പിയെന്ന് അയാൾ ചിന്തിച്ചു. തൊപ്പി ഒഴിവാക്കേണ്ടതാണ്. കള്ളന്റെ പുറകെ ഓടുമ്പോൾ തൊപ്പി തലയിൽ വെച്ചോടാൻ കഴിയില്ല. കൈയിൽ പിടിച്ചോടുന്നത് പാടാണു താനും. ഇതൊന്നുമില്ലെങ്കിലും ഒരു പൊലീസുകാരനെ…
“മൂടൽമഞ്ഞും വവ്വാൽ നിഴലും ഇടനാഴിയിൽ വ്യാപിച്ചു. വനജയുടെ പിൻകഴുത്തിലെ മുറിവിൽനിന്ന് ചോരത്തുള്ളികൾ പൊടിഞ്ഞു. നിലവറയിലെ ഇരുട്ടിലേക്കു കൂപ്പുകുത്തിയ എന്നെ എതിരേറ്റത്, സുഖനിദ്രയിലാണ്ട ഡ്രാക്കുളപ്രഭുവിന്റെ ശവപേടകമായിരുന്നു.” ജീവിതത്തിലെ വിവിധ…
“പുൽപ്പരപ്പിലൊളിഞ്ഞിരിക്കുന്ന മുയൽക്കുരുന്നുകളെ പോലെ ഒരേ സമയം ഉന്മാദികളും നിരാസക്തരുമായി”
“അവള് അയാളെ സൂക്ഷിച്ചുനോക്കിയിട്ടു ചോദിച്ചു, ‘ചുണ്ണാമ്പുണ്ടോ ചേറ്റാ?’ അയാള്‍ ഒരു യന്ത്രത്തെപ്പോലെ ചുണ്ണാമ്പുപാത്രമെടുത്ത് നീട്ടി. അവള് പതുക്കെ ബാഗുതുറന്ന് വെറ്റിലയും വാസനപ്പാക്കും പുകയിലയുമെടുത്തു, വെറ്റിലയില്‍ ചുണ്ണാമ്പുതേച്ച് പാക്ക്…
“അവന്റെ പെങ്ങളൊന്നുമല്ലല്ലോ ഇത്ര ദെണ്ണപ്പെടാൻ. ഇതതൊന്നുമല്ല കാര്യം. അവനതിനെ വെച്ചോണ്ടിരിക്കുവായിരുന്നു. അപ്പോഴാണ് ഞാനെടേ കേറീത്. എന്നാലും അവനാ കാര്യം പറഞ്ഞാ മതി. ഞാൻ മാറിക്കൊടുക്കില്ലേ.” ഗ്ലാസ്സിലുള്ളത് തീർക്കാനും…
“കുഞ്ഞു ജൊനാതന്റെ അച്ഛന്റെ പേര് എന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടിയില്ല. “വലിയ പിശാച്” എന്ന പേര് മാത്രം ഞാൻ ഓർത്തു. അയാളെ വീണ്ടും ആമിയുടെ…
“പുതിയ സാങ്കേതികവിദ്യകള്‍ ദൃശ്യബഹുലമായ ഒരു ലോകം സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോഴും വായനയില്‍ നാം സ്വയം സൃഷ്ടിക്കുന്ന രൂപങ്ങളെ വെല്ലാന്‍ അവയ്ക്ക് സാധിക്കില്ല എന്ന ബോധ്യപ്പെടുത്തുന്ന രചനയാണ് ഡ്രാക്കുള.” ലോകം മുഴുവൻ…
“ദൈവം അമ്മയുടെ മടിയിൽ തലവച്ചു കിടക്കും. അയാളുടെ മുടിച്ചുരുളുകൾ കോതിയൊതുക്കി, മുറിവുകളിൽ തലോടിക്കൊണ്ട് അവർ ഉമ്മറത്തിരിക്കും.” ഹരികൃഷ്ണൻ തച്ചാടൻ എഴുതിയ കവിത
“മുത്തപ്പാ, നീ മുടിയിൽ നിന്നു പറിച്ചുപകരുന്ന തുമ്പക്കതിരിൽ വിത്തായിരിക്കുന്നു ദൈവമേ ഞങ്ങളുടെ ശാന്തജീവിതത്തിന്റെ ഊർജ്ജസമുദ്രങ്ങൾ.” പി എസ് മനോജ് കുമാർ എഴുതിയ കവിത
“വിലങ്ങണിഞ്ഞ പൊടിയനുമായി എസ് ഐ കുട്ടൻപിള്ള കയറി വന്നു. അവന്റെ മിഴിമുനയിൽ നിന്നും കുട്ടൻപിള്ളയുടെ കുടവയറുമൂലം പൊട്ടാറായ ബട്ടൻസിനെ പിടിച്ചു നിർത്താൻ കൊരവള്ളി പോലുള്ള നൂലുകൾ പെടുന്ന…
“അഗാധമായ ഒരു സങ്കടക്കടൽ, അലയടിക്കുന്ന പാപഭാരങ്ങൾ, മുങ്ങിത്താഴുന്ന കുഞ്ഞാടുകൾ, പിതാവ് പുത്രനായി ഒരുക്കി വച്ച ദുഃഖത്തിന്റെ പാനപാത്രങ്ങൾ!” ലീലാസോളമൻ എഴുതിയ കവിത
‘നായാട്ട് തുടങ്ങി. കുതിരപ്പുറത്തേറി അതിഥി സംഘവേട്ടക്കിറങ്ങി. വീരനായിരുന്നു അയാൾ. ഉന്നം തെറ്റാത്ത അമ്പുകൾ എയ്ത് അയാൾ വൻ മൃഗങ്ങളെ വീഴ്ത്തി.” വി. ഷിനിലാൽ എഴുതിയ അഞ്ച് മിനിക്കഥകൾ
“പാറക്കൂട്ടത്തിലെ ഒറ്റയാൽ പൊത്തിൽ മഴയെ കോക്രി കാണിച്ച് അവളൊറ്റയ്ക്ക് ഒളിച്ചിരിക്കുമ്പോലെ” സുജ എം ആർ എഴുതിയ കവിത
“ഒരു വീട്ടിലേക്കെന്നോണം അവരെയെതിരേറ്റ കടക്കാരന് ഗോലിസോഡയ്ക്കും മോരുംവെള്ളത്തിനും കണക്കുപറഞ്ഞു” അരുൺ ടി വിജയൻ എഴുതിയ കവിത
Loading…
Something went wrong. Please refresh the page and/or try again.