
“തൊണ്ടച്ചൻ മുന്നിൽ നടന്നു. കോട്ടത്തിലേക്ക് കയറി. പിന്നിൽ അനുസരണയോടെ ഓരോരുത്തരായി തെളിഞ്ഞു.” ആർ സ്വാതി എഴുതിയ കഥ
“പക്ഷികള്‍ അടുത്തിരുന്ന് ഞങ്ങള്‍ പറയുന്നത് അവരുടെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു.” അക്ബർ എഴുതിയ കവിത
“സാറാ അബൂബക്കർ എന്ന എഴുത്തുകാരി എനിക്കാരായിരുന്നു? ഞാനും എൻ്റെ തലമുറയിൽ ഇന്ന് ജീവിച്ചിരിക്കുന്ന അതേ സമുദായത്തിൽ പിറന്ന മലയാളി എഴുത്തുകാരും പിന്നാലെ വരുന്ന പ്രതിഭാശാലികളും എല്ലാം ഒരേ…
“ഉടൻ തന്നെ റിമ്പോച്ചെ ആലിയയുടെ ചേഷ്ടകൾ അനുകരിച്ചുകൊണ്ട് മലർന്നു കിടന്ന് ഉച്ചത്തിൽ കാറിക്കരയാൻ തുടങ്ങി” ആഷ് അഷിത എഴുതിയ കഥ
അന്തരിച്ച എഴുത്തുകാരി ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ മകളാണ്
“മുളപ്പിക്കാനിനിയൊരു വിത്തില്ലാതെ പതിയെ ഒടുങ്ങുമ്പോൾ. തിരികെ പറക്കാൻ, കാട്ടുതീ, ഒരു പൊൻമുളയുടെ വിത്തെറിഞ്ഞ് കൊടുക്കുന്നു.” സുജ എം ആർ എഴുതിയ കവിത
ആശാന്റെ സീതായനം എന്ന പഠന ഗ്രന്ഥത്തിനാണ് പുരസ്ക്കാരം ലഭിച്ചത്
“അവസാനത്തെ കളി കഴിയുമ്പോൾ, ആവേശങ്ങൾ, വാഗ്വാദങ്ങൾ, സ്തുതികൾ, നിന്ദകൾ, തമ്മിൽത്തല്ലുകൾ, കൂറ്റൻ കട്ടൗട്ടുകൾ ഇതെല്ലാം വെറും മായക്കാഴ്ചകളാകും. കളിച്ചിട്ടല്ല, എഴുതിയും വായിച്ചും കണ്ടും കേട്ടുമാണ് കാൽപ്പന്ത് ലോകത്തേക്കാൾ…
” ആ പന്ത് വീണ്ടും കറങ്ങുകയാണ്, കാലുകളിൽ നിന്ന് കാലുകളിലേക്ക്. ജീവിക്കാനുള്ള ത്വരയുമായി സീക്കോ മറഡോണ സൗഹൃദക്കൂട്ടങ്ങളിൽ പാറി നടന്നു.” എ പി സജിഷ എഴുതിയ കഥ
”അവര്‍ പുടവ തരുന്നത് ചുവന്ന ബനാറസി സാരിയാണ്. അവരുടെ നാട്ടില്‍ പട്ട് എന്നാല്‍ തിളങ്ങുന്ന ബനാറസിയാണ്. ഞാനത് ജീവിതത്തില്‍ ഉടുക്കുമെന്ന് തോന്നുന്നില്ല.” ഭാനുവിന്റെ പൊട്ടിച്ചിരി അവളുടെ കാതില്‍…
“ഇന്നത്തെ കാലത്ത് എഴുത്തുകളെല്ലാം വിഷ്വൽ മീഡിയയിലേക്ക് കൂടെ മാറ്റപ്പെടുകയാണ്. ‘ജോജി’ എന്ന ചിത്രത്തെപ്പറ്റി ന്യൂ യോർക്കറിൽ ഒരു ലേഖനം വരികയാണ്. അപ്പോൾ നമ്മൾ ഈ ഭാഷയെ ലോകത്തിലേക്ക്…
“പരിഭാഷകർ എഴുത്തുകാരുടെ വാക്കുകളെ വഹിക്കുന്നൊരു വാഹനം മാത്രമേ ആകാൻ പാടുള്ളുവെന്ന് അഭിപ്രായമുള്ളൊരാളാണ് ഞാൻ. പുസ്തകം പരിപൂർണമായും രചയിതാവിന്റേതാണ്, അതവരുടെ മാത്രം കുഞ്ഞാണ്. അതുകൊണ്ട് ഞാൻ ഉപയോഗിക്കുന്ന ഓരോ…
രണ്ടും ബാലൻസ് ചെയ്ത് കൊണ്ടുള്ള ഒരു ഞാണിന്മേൽ കളിയാണ് പരിഭാഷ എങ്കിലും രണ്ടാമത്തേത് ആണ് ഇഷ്ടം. മലയാളത്തിലെ ശ്രദ്ധേയമായ രചനകളുടെ പരിഭാഷകരിലൊരാളായ ഫാത്തിമ ഇ വി യുമായി…
“ആ നിശബ്ദ ഭാഷയെയാണ് നമ്മൾ ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്ക് എത്തിക്കുന്നത്. എഴുത്തുകാർക്ക് അത് പറയാൻ അറിയില്ലായിരിക്കാം പക്ഷെ അവരുടെ എഴുത്തിലത് വ്യക്തമാണ്.” മലയാളത്തെ ലോകത്തിന്…
“ഹരീഷിന്റെയോ ആര് രാജശ്രീയുടെയോ വിനോയ് തോമസ്സിന്റെയോ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തുവരുമ്പോള്‍ അവ ഇംഗ്ലീഷ് ഭാഷയുടെ ജാതി, വര്‍ണ്ണ, ലിംഗ വ്യവസ്ഥയെയും ഇളക്കിമറിക്കാനുള്ള സാധ്യതകള്‍ തുറക്കുന്നു. “വിവർത്തകയായ ജയശ്രീ…
“വൈകുന്നേരത്തിനുള്ളിലൊരു വൈകുന്നേരമുണ്ടാവും സന്തോഷത്തിനുള്ളിലുള്ള സന്തോഷം പോലെ.” സൂരജ് കല്ലേരി എഴുതിയ കവിത
“എടുത്തുപറയേണ്ട ഒരു കാര്യം ഭാഷയില്‍ കരുണതിലക നടത്തുന്ന പരീക്ഷണങ്ങളാണ്. ഒരുപക്ഷെ, ലോകസാഹിത്യത്തില്‍ തിരിച്ചറിയപ്പെടുന്ന ഒരു ശബ്ദമായി കരുണതിലക മാറുന്നതും ഈ കാരണത്താലാവും.” ഈ വർഷത്തെ ബുക്കർ സമ്മാനം…
“അമ്മ താമസിച്ചിരുന്ന കെട്ടിടത്തിൽ ഒരുപാട് നാഴികമണികളു ണ്ടായിരുന്നുവെന്ന് എഴുത്തുകാരി ഓർക്കുന്നുണ്ട്. പക്ഷേ അവയൊന്നും കൃത്യമായ സമയം കാണിച്ചിരുന്നില്ല. അഥവാ ഓർമ്മകളില്ലാത്തവരുടെ കാലം മറ്റൊന്നാണ്. അവിടെ സമയം തെറ്റിയോടുന്നതാവട്ടെ…
എണ്‍പത്തി രണ്ടുകാരിയായ അനീ എര്‍നോവിനെ സ്വന്തം ഓര്‍മകളെ അവിശ്വസിക്കുന്ന ഓര്മക്കുറിപ്പുകാരി എന്നാണു വിശേഷിക്കപ്പെടുന്നത്
കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ഡോ. എം. ലീലാവതിക്ക് ചന്ദ്രശേഖര്‍ കമ്പാര്‍ സമർപ്പിച്ചു
Loading…
Something went wrong. Please refresh the page and/or try again.