
പട്ടാമ്പി ഗവ. സംസ്കൃത കോളെജില്‍ ഞായറാഴ്ച വരെയാണു കാര്‍ണിവൽ നടക്കുന്നത്
എഴുത്തുകാരും വായനക്കാരും തമ്മിൽ പരസ്പര ബന്ധമുണ്ടാവുന്നു എന്നതാണ് പ്രധാനം. എഴുത്തുകാർ എന്ന വിവക്ഷക്ക് വലിയൊരു അർത്ഥതലമാണ് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്. ആശയ സംവേദനം നടത്താൻ പ്രാപ്തിയുള്ള ആരും ഇതിലുൾപ്പെടും.…
“എഴുത്തുകാരെ അവരെ ഇഷ്ടപ്പെടുന്ന വായനക്കാരിലേക്ക് എത്തിക്കുക എന്നതാണ് ഒരു പബ്ലിഷറിന്റെ കടമ. ഇവർ മൂന്ന് പേരും ഒരു ‘ഇക്വേഷന്റെ’ ഭാഗമാണ്,” എഡിറ്ററും പ്രസാധകയുമായ കാര്‍ത്തിക വി കെയുമായി…
യാവത്മാലിൽ നടക്കുന്ന തൊണ്ണുറ്റി രണ്ടാമത് അഖില ഭാരതീയ മറാത്തി സാഹിത്യ സമ്മേളത്തിന്റെ ഉദ്ഘാടനത്തിനൊരു ദിവസം മുൻപേ, അതിൽ പങ്കെടുക്കേണ്ടിയിരുന്ന ഇംഗ്ലീഷ് സാഹിത്യകാരിയും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ…
ഏഴ് മുതൽ പതിമൂന്ന് വയസ്സുവരെയുളള കുട്ടികൾക്കായാണ് കഥാമത്സരം
മേളയുടെ ഭാഗമായി അമ്പതിലേറെ പുസ്തകങ്ങൾ പ്രകാശനം ചെയ്യും.
ആംഫി തിയേറ്റർ മാതൃകയിലുള്ള രണ്ടു വേദികളായിരിക്കും പ്രധാനമായും തയാറാക്കുക.
കേരള ചരിത്രത്തെ കുറിച്ച് സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളില്‍ ഭൂരിഭാഗവും സത്യമല്ലെന്നും എംജിഎസ്
തിയേറ്ററുകളില്‍ ദേശീയഗാനം നടപ്പിലാക്കിയ സുപ്രീംകോടതി നയം അനാവശ്യമെന്നും ശശി തരൂര്‍
എഴുത്തുകാരുടെ നാവറുക്കുന്ന ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരം കൂട്ടായ്മകളുടെ പ്രാധാന്യം വിവരണാതീതമാണ്