
കസ്റ്റഡിയിലുണ്ടായിരുന്ന ഉമേഷ്, ഉദയൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്
സാഹചര്യത്തെളിവുകൾ, പ്രതികളുടെ മൊഴികൾ, ഫൊറന്‍സിക് ഫലം, രാസപരിശോധന ഫലം എന്നിവയുടെ അടിസ്ഥാനത്തിലാണ് ലിഗ ബലാൽസംഗത്തിന് ഇരയായതായി പൊലീസ് കണ്ടെത്തിയത്
വിഷാദ രോഗത്തിന് ചികിത്സയ്ക്കായി കേരളത്തിലെത്തിയതായിരുന്നു ലിഗ
ബോട്ടിങ് നടത്താമെന്ന് പറഞ്ഞാണ് ഇയാൾ ലിഗയെ ഒപ്പം കൂട്ടിയതെന്ന് കസ്റ്റഡിയിലുളള ഒരാൾ മൊഴി നൽകിയെന്നാണ് റിപ്പോർട്ടുകൾ
ലിഗയെ കൈത്തണ്ട കൊണ്ടു ശ്വാസം മുട്ടിച്ചോ കാലുകൊണ്ടു ചവിട്ടിയോ കഴുത്തു ഞെരിച്ചോ കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽനിന്നു വ്യക്തമായത്
എന്നാല്‍ ബലാത്സംഗം നടന്നോ എന്നത് വ്യക്തമല്ല. മൃതദേഹം ജീര്‍ണിച്ചതിനാല്‍ ഇത് പറയുക സാധ്യമല്ല.