ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതി; ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി
കൊച്ചി: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിൽ ലക്ഷ്മി നായരെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ…
കൊച്ചി: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിൽ ലക്ഷ്മി നായരെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ…
ആൺകുട്ടികളോട് സംസാരിക്കുന്ന വിദ്യാർഥിനികളെ മോശമായി ചിത്രീകരിച്ചു. ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യാൻ പൊലീസ് കമ്മിഷണറോട് ആവശ്യപ്പെടും
ലക്ഷ്മി നായരെ മാറ്റി പകരം പുതിയ പ്രിൻസിപ്പലിനെ നിയമിക്കണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാർത്ഥികൾ.
ലക്ഷ്മി നായരുടെ എൽഎൽബി ബിരുദം സംബന്ധിച്ചും ലോ അക്കാദമിയിലെ മാർക്ക് ദാനത്തെക്കുറിച്ചും അന്വേഷിക്കാൻ യോഗം അംഗീകാരം നൽകി.
എന്നെ പുറത്താക്കണമെന്ന് പറയാൻ സർക്കാരിന് അവകാശമില്ല. എനിക്ക് ശന്പളം തരുന്നത് സർക്കാരല്ല. ഞാൻ സർക്കാർ ജീവനക്കാരിയല്ല.
പതിനൊന്നര ഏക്കറിൽ ഒന്നര ഏക്കർ മാത്രമാണ് വിദ്യാഭ്യാസ ആവശ്യത്തിനു ഉപയോഗിച്ചിട്ടുള്ളത്.
ലോ അക്കാദമി വിദ്യാർഥികൾക്ക് നീതി ലഭിക്കുന്നില്ലെന്നു ബോധ്യപ്പെട്ടപ്പോഴാണ് കെ.മുരളീധരൻ എംഎൽഎ നിരാഹാര സമരം തുടങ്ങിയത്.
വിദ്യാർഥി സമരം രാഷ്ട്രീയമായി മാറി. സമരം തീർന്നാൽ മാത്രമേ ഇനി കോളജ് തുറക്കുകയുള്ളൂ
ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ടാണ് എസ്എഫ്ഐ യുടെ വിക്കി പേജിൽ തിരുത്ത് വരുത്തിയതെന്ന് കരുതുന്നു. എസ്എഫ്ഐയ്ക്കെതിരെ മാത്രമല്ല, എഐഎസ്എഫ് ഫാഷിസ്റ്റ് സംഘടനയെന്ന വിമർശനവും തിരുത്തിയവർ അതിലുന്നയിക്കുന്നു.
പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ രാജിയിൽ കുറഞ്ഞ ഒത്തുതീർപ്പിനു തയാറല്ലെന്നു എസ്എഫ്ഐ ഒഴികെയുള്ള വിദ്യാർഥി സംഘടനകൾ നിലപാടെടുത്തതോടെ സമരം കൂടുതൽ ശക്തമായിരിക്കുകയാണ്.
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കസേരകളിലൊന്നിലിരിക്കുമ്പോൾ അന്ന് അതുപോലെ തന്നെ ജനാധിപത്യത്തിന്റെ ഭാഗമായി ജീവിച്ച ഒരു മനുഷ്യനെ ഇങ്ങനെ അവഹേളിക്കരുത്.
തങ്ങൾ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് വിദ്യാർഥികളുടെ തീരുമാനം