ലാവ്‍ലിന്‍ കേസ്: പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സിബിഐയുടെ സത്യവാങ്മൂലം
ലാവ്‍ലിൻ കരാറിൽ പിണറായി വിജയൻ അറിയാതെ മാറ്റം വരില്ലെന്നാണ് സിബിഐ കോടതിയില്‍ വ്യക്തമാക്കിയത്
ലാവ്‍ലിൻ കരാറിൽ പിണറായി വിജയൻ അറിയാതെ മാറ്റം വരില്ലെന്നാണ് സിബിഐ കോടതിയില്‍ വ്യക്തമാക്കിയത്
ചരിത്ര വിധി പ്രഖ്യാപിച്ചത് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച്
ജസ്റ്റിസുമാരായ എൻ.വി.രമണ, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ലാവ്‍ലിൻ കേസ് പരിഗണിച്ചത്
പിണറായി വിജയന്‍ ഇന്ന് നിർണ്ണായകം
കേസിൽ കക്ഷി ചേരാൻ വി.എം.സുധീരനും കോടതിയെ സമീപിച്ചിട്ടുണ്ട്
ജസ്റ്റിസ്മാരായ എൻ.വി.രമണ, അബ്ദുൽ നസീർ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്
ജസ്റ്റീസുമാരായ എം. വി രമണ, അബ്ദുൾ നസീർ എന്നിവരാണ് ഹർജി പരിഗണിക്കുന്നത്
ഇന്ത്യയിലെ ദേശീയ പാത അതോറിട്ടിയുടെ കരാറുകൾ ലഭിക്കാൻകൂടി വേണ്ടിായിരുന്നു ഈ കൃത്രിമങ്ങള്‍ എന്ന് ആപ്പിൾബിയിലെ രേഖകൾ വ്യക്തമാക്കുന്നു.
ഈ മാസം 20 ന് മുൻപ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കാനാണ് സിബിഐയുടെ ആലോചന
പിണറായി വിജയൻ ഉൾപ്പടെയുളളവരെ ഒഴിവാക്കിയതിനെതിരായണ് സി ബി ഐയുടെ അപ്പീൽ
ഒരേകേസിലെ പ്രതികളോട് വ്യത്യസ്ത സമീപനം പാടില്ലെന്നും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് ഹൈക്കോടതിയിൽ കസ്തൂരിരംഗ അയ്യർ ആവശ്യപ്പെട്ടിരിക്കുന്നത്
വിജിലൻസും സിബിഐ പ്രത്യേക കോടതിയും സ്വീകരിച്ച അതേ നിലപാടാണ് കേരള ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയിരിക്കുന്നത്