
അഞ്ച് മാസത്തിന് ശേഷമാണ് ലാവലിന്‍ കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്
രണ്ട് കോടതികള്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ വെറുതെ വിട്ടതാണെന്നും അതിനാൽ കേസില്‍ ശക്തമായ വാദവുമായി വേണം സിബിഐ വരാനെന്നും സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു
ലാവലിൻ അഴിമതി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നൽകിയ ഹർജിയാണ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്
കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഫയല്‍ ചെയ്യാമെന്ന് സിബിഐക്ക് വേണ്ടി ഇന്ന് ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് പതിനാറിലേക്ക് മാറ്റിയത്
പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ടതിനെതിരെ സിബിഐ നൽകിയ അപ്പീലാണ് ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നത്
ലാവലിൻ കേസ് പരിഗണിക്കാൻ ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബഞ്ച് നേരത്തെ വിസമ്മതിച്ചിരുന്നു
പിണറായി വിജയനെ കുറ്റവിമുക്‌തനാക്കിയതിനെതിരെ സിബിഐ നൽകിയ അപ്പീലാണ് പരിഗണിച്ചായിരുന്നു യുയു ലളിതിന്റെ അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം
2017 ഓഗസ്റ്റിലാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചത്
2017 ഓഗസ്റ്റിലാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചത്
ലാവ്‍ലിൻ കരാറിൽ പിണറായി വിജയൻ അറിയാതെ മാറ്റം വരില്ലെന്നാണ് സിബിഐ കോടതിയില്‍ വ്യക്തമാക്കിയത്
ചരിത്ര വിധി പ്രഖ്യാപിച്ചത് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച്
ജസ്റ്റിസുമാരായ എൻ.വി.രമണ, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ലാവ്‍ലിൻ കേസ് പരിഗണിച്ചത്
പിണറായി വിജയന്‍ ഇന്ന് നിർണ്ണായകം
കേസിൽ കക്ഷി ചേരാൻ വി.എം.സുധീരനും കോടതിയെ സമീപിച്ചിട്ടുണ്ട്
ജസ്റ്റിസ്മാരായ എൻ.വി.രമണ, അബ്ദുൽ നസീർ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്
ജസ്റ്റീസുമാരായ എം. വി രമണ, അബ്ദുൾ നസീർ എന്നിവരാണ് ഹർജി പരിഗണിക്കുന്നത്
ഇന്ത്യയിലെ ദേശീയ പാത അതോറിട്ടിയുടെ കരാറുകൾ ലഭിക്കാൻകൂടി വേണ്ടിായിരുന്നു ഈ കൃത്രിമങ്ങള്‍ എന്ന് ആപ്പിൾബിയിലെ രേഖകൾ വ്യക്തമാക്കുന്നു.
ഈ മാസം 20 ന് മുൻപ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കാനാണ് സിബിഐയുടെ ആലോചന
പിണറായി വിജയൻ ഉൾപ്പടെയുളളവരെ ഒഴിവാക്കിയതിനെതിരായണ് സി ബി ഐയുടെ അപ്പീൽ
ഒരേകേസിലെ പ്രതികളോട് വ്യത്യസ്ത സമീപനം പാടില്ലെന്നും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് ഹൈക്കോടതിയിൽ കസ്തൂരിരംഗ അയ്യർ ആവശ്യപ്പെട്ടിരിക്കുന്നത്
Loading…
Something went wrong. Please refresh the page and/or try again.