കുല്‍ഭൂഷണ്‍ ജാദവ് പുനഃപരിശോധന ഹർജി നൽകിയില്ലെന്ന പാക്കിസ്ഥാൻ വാദം തള്ളി ഇന്ത്യ
പാകിസ്ഥാന്റെ അവകാശവാദം കഴിഞ്ഞ നാല് വർഷമായി നടത്തുന്ന കളികളുടെ പ്രഹസനത്തിന്റെ തുടർച്ചയാണ് എന്ന് ഇന്ത്യ പറഞ്ഞു
പാകിസ്ഥാന്റെ അവകാശവാദം കഴിഞ്ഞ നാല് വർഷമായി നടത്തുന്ന കളികളുടെ പ്രഹസനത്തിന്റെ തുടർച്ചയാണ് എന്ന് ഇന്ത്യ പറഞ്ഞു
പാക്കിസ്ഥാന് ഇക്കാര്യത്തില്‍ പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജ്യാന്തര കോടതി
വിദേശകാര്യ മന്ത്രി എസ് ജെയ്ശങ്കര്‍ ജാദവിന്റെ അമ്മയുമായി സംസാരിച്ചു
2016 മാർച്ചിൽ ഇറാനിൽ നിന്നാണ് ഇന്ത്യൻ നാവിക സേനയിൽ നിന്നും വിരമിച്ച 49 കാരനായ കുൽഭൂഷൺ ജാദവിനെ പാക്കിസ്ഥാൻ തട്ടിക്കൊണ്ടുപോയി അറസ്റ്റു ചെയ്തത്
പാക്കിസ്ഥാന്റെ വാഗ്ദാനം പരിശോധിച്ചു വരികയാണെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.
രാജ്യാന്തര നീതിന്യായ കോടതി വിധി മാനിച്ചാണ് തീരുമാനമെന്നും പാക്കിസ്ഥാൻ
16 ല്‍ 15 ജഡ്ജിമാരും ഇന്ത്യയ്ക്ക് അനുകൂലം.
കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നേരത്തെ രാജ്യാന്തര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു
അഡ്വക്കേറ്റ് ജനറല്‍ അന്‍വര്‍ മന്‍സൂര്‍ ഖാന്‍ ഹസ്തദാനത്തിനായി കൈ നീട്ടിയെങ്കിലും ദീപക് മിത്തല്‍ കൈകൂപ്പി നമസ്തേ പറഞ്ഞു
ബലൂചിസ്ഥാനിൽ നിന്ന് ജാദവിനെ പിടിച്ചതാണെന്നാണ് പാക്കിസ്ഥാൻ വാദിക്കുന്നത്
തന്‍റെ അമ്മയേയും ഭാര്യയേയും കാണാന്‍ അനുവദിച്ച പാക്കിസ്ഥാന്‍ സര്‍ക്കാരിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.
കുൽഭൂഷൺ ജാദവ് വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ഏറ്റുമുട്ടലിനിടെ പാക്കിസ്ഥാന്റെ നിർണ്ണായക തീരുമാനം