
ബോർഡ് ഓഫ് സ്റ്റഡീസിൽ കെ ആർ മീര അംഗമായി തുടരണം എന്നാവശ്യപ്പെട്ട് എംജി സർവകലാശാല കത്തയച്ചു
ശബരിമല സ്ത്രീപ്രവേശന വിധിയിൽ നമ്മുടെ ആണെഴുത്തുകാർ എന്തെങ്കിലും മോഴിഞ്ഞോ എന്ന് ആരും ചോദിക്കില്ല. പൗരത്വ ഭേദഗതി നിയമത്തിൽ ഇവിടുത്തെ ആണെഴുത്തുകാർ എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ആരും ചോദിക്കില്ല.…
മാർക്‌സിസ്റ്റ് പാർട്ടി അടവച്ചു വിരിയിച്ച കുഞ്ഞങ്ങൾ എന്തുകൊണ്ട് മാവോയിസ്റ്റുകളാകുന്നു എന്ന ചോദ്യത്തിന് ഉത്തരം അന്വേഷിച്ച് ബുദ്ധിമുട്ടേണ്ടതില്ല എന്ന് പറഞ്ഞാണ് കെ.ആർ.മീരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്
ബോധപൂര്‍വമോ അല്ലാതെയോ ഉള്ള ഈ ആശയക്കുഴപ്പത്തില്‍നിന്നു തന്നെ പൗരത്വ ഭേദഗതി നിയമത്തിനു പിന്നില്‍ നാം കാണുന്നതിനും അപ്പുറത്തുള്ള ദുരൂഹതകളുണ്ടെന്ന് ഞാന്‍ ഭയപ്പെടുന്നു
പത്തു കൊല്ലം കൂടുമ്പോള്‍ ഒരു വനിതാ എം.പി. അതാണ് കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ ആചാരം. പെണ്ണുങ്ങളല്ലേ, അതൊക്കെ ധാരാളം
“ഞാന്‍ ഒരു ഉത്തമ പുരുഷ എം.എല്‍.എയുടെ ലെവലിലേക്ക് ഉയരാന്‍ ശ്രമിക്കുകയല്ലേ? എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു എം.എല്‍.എയോടുള്ള യുദ്ധമല്ല. മറിച്ച് സ്ത്രീകള്‍ക്കു രാഷ്ട്രീയ സംവാദത്തിനുള്ള ഇടം ഒരുക്കുകയാണ്”
എഴുത്തുകാര്‍ക്ക് വാഴപ്പിണ്ടി സമർപ്പിച്ച യൂത്ത് കോണ്‍ഗ്രസിനെ പിന്തുണച്ച വി ടി ബല്‍റാമിനുമുളള മറുപടിയാണ് മീരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
“കീഴടങ്ങാൻ അദ്ദേഹം യാത്രയായ നിമിഷം എനിക്കിന്നും ഓർമയുണ്ട്. ഞാൻ വീർപ്പുമുട്ടലടക്കി നിശ്ശബ്ദയായി, പിന്നിലൊളിപ്പിച്ച കൈകളാൽ ഭിത്തിയിൽ അള്ളിപ്പിടിച്ചു നിന്നു,” കെ ആര്‍ മീരയുടെ കഥ, ജോര്‍ജ് മൂന്നാമൻ…
“കയ്യിലും കാലിലും ചങ്ങലയിട്ടു നടത്തിയിട്ടും തലയുയര്‍ത്തിത്തന്നെ നടന്നു പോയ ഒരു സ്വപ്നജീവിയുടെ കഥ,” ഇന്ത്യയിലെ തലയെടുപ്പുള്ള രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ വിട പറയലിനെക്കുറിച്ച് കഥാകാരി…
Kerala Floods:’സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’യുടെ ഒരു പതിപ്പിന്റെ റോയല്‍റ്റി മുഴുവനായും ദുരിതാശ്വാസ നിധിയിലേക്ക് നൽകും.
‘നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന ജോലികളേ സ്ത്രീകള്‍ക്കു സാധ്യമാകൂ’ എന്നു കേട്ടതു തെറ്റാണ് എന്ന് ലീല മേനോന്‍ എന്ന ബൈലൈന്‍ എന്നെ ബോധവല്‍ക്കരിച്ചു. അതൊരു ‘നേത്രോന്‍മീലന’മായിരുന്നു
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ പുരസ്‌കാരം, വയലാർ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയ കൃതിയാണ് ആരാച്ചാർ