
കേരള രാഷ്ട്രീയത്തിൽ പകരം വെക്കാനില്ലാത്ത നേതാവാണ് ഗൗരിയമ്മ.1994 ൽ ഗൗരിയമ്മയെ സിപി എമ്മിൽ നിന്നും പുറത്താക്കുന്നതിന് കാരണമായ തോട്ടണ്ടി ഇറക്കുമതി സംബന്ധിച്ച റിപ്പോർട്ടിനെ കുറിച്ച് അന്ന് അതെഴുതിയ…
ഞാൻ നിയമസഭയിൽ ആദ്യം എത്തിയപ്പോൾ ഗൗരിയമ്മയെ കണ്ടപ്പോള്‍ തൊഴുതു. സ്നേഹപൂർവ്വം ചിരിച്ചു അപ്പോൾ ഗൗരിയമ്മ “താൻ ചിരിക്കേണ്ടടോ, എന്നോട് ചിരിച്ചാൽ തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കും”
“അന്ന് അച്ഛൻ തിരഞ്ഞെടുത്തത് ഗൗരിയമ്മയുടെ ജെ.എസ്.എസ്. ആണ്,” നിഖില കുറിക്കുന്നു
വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരന്‍ ലൂയി മാളിന്റെ ‘ ഫാന്റം ഇന്ത്യ’ എന്ന ഡോകുമെന്ററി പരമ്പരയുടെ നാലാമത്തെ എപ്പിസോഡിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പ് വിഷയമാകുന്നത്
കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പേരും ജീവിതവും ഒരു സ്ത്രീയുടേതാണ്- കെ. ആർ ഗൗരിയമ്മ. സ്വന്തം ബുദ്ധിയും കഴിവും കാര്യക്ഷമതയും കൊണ്ട് കേരളത്തെ കൊത്തിയെടുത്ത കൈകൾ.…
കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതയും വിപ്ലവനായികയുമായ ഗൗരിയമ്മയുടെ ഓർമ്മകളിൽ താരങ്ങൾ
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് സമാനതകളില്ലാത്തവിധത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു
കേരളത്തെ ലോകത്തിന് മുന്നിൽ തല ഉയർത്തി നിർത്തിച്ച ഊർജ്ജ പ്രവാഹം നിലച്ചു.
അണുബാധ നിയന്ത്രിക്കാനാണ് ഇപ്പോൾ ഡോക്ടർമാരുടെ പരിശ്രമം
ശ്വാസം മുട്ടലിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്
റിവേഴ്സ് ക്വാറന്റെെനിലാണ് ഗൗരിയമ്മ ഇപ്പോൾ
പിറന്നാൾ ദിനത്തിൽ ഗൗരിയമ്മയ്ക്കുള്ള ആദര സൂചകമായി ഇന്ന് നടക്കാനിരുന്ന സഭാസമ്മേളനം വേണ്ടെന്ന് വച്ചിട്ടുണ്ട്
ഗൗരിയമ്മ തന്നെക്കുറിച്ച് തിരക്കി എന്ന് അറിഞ്ഞപ്പോൾ തന്നെ അവരെ കാണാനായി ഓടി എത്തിയതാണ് ധനമന്ത്രി തോമസ് ഐസക്ക്
നൂറാം പിറന്നാൾ ആഘോഷം ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്.
നിയമസഭയുടെ വജ്രജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച മുൻസാമാജികരുടെ ഒത്തുചേരലായിരുന്നു വേദി
“വി എസ്. പാർട്ടിയിൽ ഇരുത്താൻ കൊളളാത്തയാൾ, വിജയന്റെ ഭരണത്തെ പറ്റി അഭിപ്രായം പറയണമെങ്കിൽ ഇന്ന് കേരളത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അനീതി ഇല്ലാതാകണം”