
മെഡിക്കല്‍ കോളജിന് സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്
ആശുപത്രിയിലെ വിവിധ ചികിത്സാ വകുപ്പുകളുടെ മികച്ച ഏകോപനമെന്ന പോലെ കേരളത്തിലെ ജനങ്ങളുടെ പ്രാർഥനയുടെയും ഫലമാണ് തന്റെ തിരിച്ചുവരവെന്നും സുരേഷ് പറഞ്ഞു
കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെ കടിയേറ്റതിനെ തുടർന്നാണ് വാവ സുരേഷിനെ മെഡിക്കൽ കോളേജിലെ ക്രിറ്റിക്കൽ കെയർ ഐസിയുവിൽ പ്രവേശിപ്പിച്ചത്
ആരോഗ്യത്തില്‍ പുരോഗതിയുണ്ടായതോടെ സുരേഷിനെ ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി
സുരേഷിന് സ്വന്തമായി ശ്വാസമെടുക്കാന്‍ കഴിയുന്നുണ്ടെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്
സുരേഷിന്റെ ആരോഗ്യനില മെച്ചെപ്പെട്ടു വരുന്നതായാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിക്കുന്ന വിവരം
ആരോഗ്യനില പൂര്‍ണമായി വീണ്ടെടുക്കാന്‍ സമയമെടുക്കുമെന്നും ഡോക്ടര്‍ അറിയിച്ചു
നഴ്‌സിന്റെ വേഷത്തിലെത്തിയ സ്ത്രീ ചികിത്സയ്ക്ക് എന്ന പേരിൽ കുഞ്ഞിനെ അമ്മയുടെ കയ്യിൽ നിന്ന് വാങ്ങികൊണ്ടുപോവുകയായിരുന്നു എന്നാണ് വിവരം
കോട്ടയത്തെ രോഗിക്ക് ഹൃദയമെത്തിച്ചത് തിരുവനന്തപുരത്ത് നിന്ന്, മരുന്ന് എറണാകുളത്ത് നിന്ന്
ഉച്ചയ്ക്ക് ഒന്നരയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്
ആംബുലന്‍സില്‍ കിടന്നാണ് ജേക്കബ് മരിച്ചത്. മരണം സ്ഥിരീകരിക്കാനും അധികൃതര്‍ തയ്യാറായില്ലെന്നും കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു.
രോഗിയുടെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ നിന്ന് മറ്റ് സ്വാകാര്യ ആശുപത്രിയിലേക്ക് പോയി
പ്രാഥമിക പരിശോധനകളില്‍ ക്യാന്‍സറുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കീമോ നടത്തിയതെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം
പ്രിൻസിപ്പൽ ഇടപെട്ടാണ് നാല് മണിക്കൂറോളം നീണ്ട സമരം താത്കാലികമായി അവസാനിപ്പിച്ചത്
ശരീരം തളർന്നുപോകാനുളള സാധ്യതയുണ്ടായിരുന്നതിനാൽ അതീവ ശ്രദ്ധയോടെയാണ് ശസ്ത്രക്രിയ നടത്തിയത്
കോട്ടയം: അബോധാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിച്ച പെൺകുട്ടിയുടെ മരണകാരണം അമിത അളവിൽ മരുന്ന് ഉള്ളിൽ ചെന്നാണെന്ന് വ്യക്തമായി. അപസ്മാരത്തിനും മനോദൗർബല്യത്തിനുമുള്ള മരുന്നുകളാണ് കാഞ്ഞിരപ്പള്ളി പാറത്തോട് ഊരയ്ക്കനാട്…