
മുഖ്യമന്ത്രി പ്രസംഗം മുഴുവിപ്പിക്കാതെ അവസാനിപ്പിച്ചു
മുഷ്ടി ചുരുട്ടി വിപ്ലവവീര്യത്തിന്റെ അകമ്പടിയോടെയാണ് കമ്യൂണിസ്റ്റ് കോട്ട പ്രിയ സഖാവിന് വിട ചൊല്ലിയത്
കോടിയേരി ബാലകൃഷ്ണന്‍ ഓണിയന്‍ സ്കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ് പിണറായി വിജയനുമായുള്ള ബന്ധം
രാവിലെ 11 മണിയോടെ മൃതദേഹം വിലാപയാത്രയായി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിലെത്തിക്കും
അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ പുഷ്പനെത്തിയതോടെ ടൗണ്‍ ഹാള്‍ വികാരനിര്‍ഭരമാവുകയായിരുന്നു
മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചും, കണ്ണീരണിഞ്ഞുമായിരുന്നു കണ്ണൂരിലെ ജനം കോടിയേരിയുടെ മൃതദേഹം ഏറ്റവാങ്ങിയത്
”ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ് ഞങ്ങള്‍. സഹോദരന്‍ നഷ്ടപ്പെടുന്ന വേദന വിവരണാതീതമാണ്. സഖാവ് കോടിയേരിക്ക് മരിക്കാനാവില്ല – ഈ നാടിന്റെ, നമ്മുടെയാകെ ഹൃദയങ്ങളില്‍ ആ സ്‌നേഹസാന്നിധ്യം എന്നുമുണ്ടാകും”
കോടിയേരിയുടെ വിദ്യാർത്ഥി കാലം മുതൽ അടുപ്പമുണ്ട്. ഊഷ്മളമായ സൗഹൃദവും കോമ്രേഡ്ഷിപ്പും ഞങ്ങൾക്കിടയിൽ ഈ കാലയളവിൽ വളർന്നു വന്നു…പിണറായി കുറിച്ചു
അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു
വെട്ടിനിരത്തലല്ല, വിട്ടുവീഴ്ചയായിരുന്നു കോടിയേരി ശൈലി. ആ ശൈലിയുടെ പ്രത്യേകത കൊണ്ടു തന്നെ സി പി എമ്മിനോട് കലഹിച്ചു നിന്ന നേതൃഗുണവും സംഘടനാ പാടവുമുള്ള നിരവധി പേരെ പാർട്ടിക്കുള്ളിൽ…
വിമര്‍ശനങ്ങള്‍ക്ക് സഹിഷ്ണുതയോടെ മറുപടി നല്‍കാനും പുഞ്ചിരിയോടെ വിമര്‍ശനങ്ങളെ നേരിടാനുമുള്ള കോടിയേരിയുടെ കഴിവ് എതിരാളികളുടെയും വിമര്‍ശകരുടെയും പോലും അംഗീകാരത്തിന് കാരണമായി
അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യഭിവാദ്യം അർപ്പിക്കാൻ മുഖ്യമന്ത്രി നാളെ കണ്ണൂരിലേക്കു പോകും
കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു
സജി ചെറിയാന്‍ രാജിവച്ച ഒഴിവിന് പുറമെയാണ് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പിനും നാഥനില്ലാതെയാകുന്നത്
അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണിത്
മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സമിതിയില്‍ വിമര്‍ശനമുണ്ടായെന്നു പറഞ്ഞ കോടിയേരി മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നു കൂട്ടിച്ചേര്‍ത്തു
പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്
സ്വപ്ന സുരേഷിനെ നേരിട്ട് കണ്ടിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി
സ്വര്‍ണക്കടത്ത് കേസിന്റെ തുടക്കം മുതലുള്ള കാര്യങ്ങള്‍ വിശദീകരിച്ചായിരുന്നു കോടിയേരിയുടെ വാക്കുകള്‍
എല്‍ഡിഎഫിന്റേതു വലിയ പരാജയമല്ലെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അനുസരിച്ച് 2244 വോട്ട് വര്‍ധിച്ചുവെന്നും കോടിയേരി പറഞ്ഞു
Loading…
Something went wrong. Please refresh the page and/or try again.