
ഫുട്ബോൾ താരം സുനിൽ ഛേത്രി, ക്രിക്കറ്റ് താരം മിതാലി രാജ് എന്നിവരും പുരസ്കാരത്തിനർഹരായി
സുനിൽ ഛേത്രി, മിതാലി രാജ് അടക്കമുള്ളവരും പട്ടികയിൽ, ശിഖർ ധവാൻ അടക്കം 35 പേർക്ക് അർജുന അവാർഡിനും ശുപാർശ
“രാജ്യത്തെ പൗരന്മാരുടെ വികാരത്തെ മാനിച്ചാണ്” ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന പുരസ്‌കാരത്തിന്റെ പേര് മാറ്റാനുള്ള തീരുമാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു
ക്രിക്കറ്റില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, എം.എസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ക്കാണ് ഇതിന് മുന്‍പ് ഖേല്‍ രത്ന പുരസ്കാരം ലഭിച്ചിട്ടുള്ളത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത് ആദ്യമായി വിർച്വൽ സംവിധാനം ഉപയോഗിച്ചായിരുന്നു ഇത്തവണത്തെ പുരസ്കാര വിതരണം
നേരത്തെ സച്ചിൻ ടെൻഡുൽക്കർ, എം.എസ്.ധോണി, വിരാട് കോഹ്ലി എന്നിവരും ഖേൽ രത്ന പുരസ്കാരം നേടിയിട്ടുണ്ട്
ബജ്റംഗ് ഏഷ്യന്‍ ചാമ്പ്യനും വിനേഷ് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവുമാണ്.
ശ്രീജേഷിന് പുറമെ ജാവലിന്‍ താരം നീരജ് ചോപ്രയേയും ഖേല്‍ രത്‌നയ്ക്കായി നാമനിര്‍ദ്ദേശം ചെയ്തിരുന്നു
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും എംഎസ് ധോണിയ്ക്കും ശേഷം ഈ ബഹുമതി നേടുന്ന ക്രിക്കറ്റ് താരമാണ് വിരാട്.
മലയാളി താരം ജിന്സണ് ജോണ്‍സണിന് അര്‍ജുന അവാര്‍ഡ് നല്‍കിയും രാജ്യം ആദരിക്കും
പാരലിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ താരമാണ് ദീപാ മാലിക്.
ഖേൽ രത്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു