
പെനാലിറ്റി ഷൂട്ടൗട്ടില്‍ 5-4 എന്ന സ്കോറിനായിരുന്നു കേരളത്തിന്റെ വിജയം
ഏഴാം സന്തോഷ് ട്രോഫി കിരീടം ലക്ഷ്യമിട്ടായിരിക്കും കേരളം മഞ്ചേരിയില്‍ പന്തു തട്ടുന്നത്. 1973, 1992, 1993, 2001, 2004, 2018 എന്നീ വര്‍ഷങ്ങളിലായിരുന്നു കിരീടനേട്ടം
ഗ്രൂപ്പ് ഘട്ടത്തില്‍ മേഘാലയയോട് വഴങ്ങിയ അപ്രതീക്ഷിത സമനില മാറ്റി നിര്‍ത്തിയാല്‍ ടൂര്‍ണമെന്റില്‍ കേരളം മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്
കേരളത്തിന്റെ ഫുട്ബോള്‍ ആരാധനയെ പുകഴ്ത്താനും ബ്യൂണസ് അയേഴ്സ് സ്വദേശി മടിച്ചില്ല
ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും ശക്തമായ നിരയാണ് കേരളത്തിന്റേത്. ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായാണ് സെമി ഫൈനലിലേക്ക് കുതിച്ചത്
നിര്‍ണായകമായ ഗ്രൂപ്പ് മത്സരത്തില്‍ ഗുജറാത്തിനെ എതിരില്ലാത്ത നാലു ഗോളിന് തകര്‍ത്താണ് കര്‍ണാടക സെമി ഫൈനല്‍ ഉറപ്പിച്ചത്
കഴിഞ്ഞ മത്സരത്തില്‍ മേഘാലയയോട് അപ്രതീക്ഷിത സമനില വഴങ്ങിയതാണ് കേരളത്തിന്റെ സെമി മോഹങ്ങള്‍ക്ക് വെല്ലുവിളിയായത്
പോയിന്റ് നിലയിൽ ചർച്ചിൽ ബ്രദേഴ്സിനോട് ഒപ്പത്തിനൊപ്പം നിന്ന ഗോകുലത്തിനു മികച്ച ഗോൾ ശരാശരിയാണ് ഫൈനലിലേക്കുള്ള വഴി തുറന്നത്.
അതൊരു ആഘോഷത്തിന്റെ ദിവസമായിരുന്നു. ഈസ്റ്ററും വിഷവും ഞങ്ങളുടെ വിജയവും ഒരുമിച്ചെത്തിയ നാള്‍
എതിരില്ലാത്ത ആറു ഗോളുകൾക്ക് തമിഴ്നാടിനെ പരാജയപ്പെടുത്തിയാണ് കേരളം ഫൈനൽ റൗണ്ട് യോഗ്യത ഉറപ്പിച്ചത്
ബിനോ ജോര്‍ജാണ് കേരളത്തിന്റെ പരിശീലകന്.
പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം സന്തോഷ് ട്രോഫി കിരീടം കേരളത്തിലേക്കെത്തുമ്പോള്‍ കെഎസ്ഇബിയുടെ പുറത്താക്കല്‍ ഭീഷണിയില്‍ കഴിയുകയാണ് സന്തോഷ് ട്രോഫിയില്‍ ടോപ് സ്കോററായ ഈ പ്രൊഫഷണല്‍ ഫുട്ബാള്‍ താരം.
കേരളാ ടീം വൈസ് ക്യാപ്റ്റന്‍ സീസനും ലിജോയും സ്വീകരിക്കാന്‍ ആരുമില്ലാതെ വഴിയാത്രക്കാരെ പോലെ റോഡില്‍ നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു
“ഒരു പക്ഷേ കേബിൾ TV യുഗവും അതിലൂടെ വീട്ടിലേക്കൊഴുകിയെത്തിയ പ്രീമിയർ ലീഗും, സ്പാനിഷ് ലീഗും, സച്ചിൻ-ദ്രാവിഡ്-ഗാംഗുലി ത്രയങ്ങളുമായിരിക്കാം നമ്മുടെ അഭിരുചികളെ വഴിതിരിച്ചുവിട്ടത്,”ഫുട്‌ബോൾ പ്രേമിയും കളിക്കാരനുമായ ലേഖകൻ
32 വട്ടം സന്തോഷ് ട്രോഫി കിരീടം നേടിയിട്ടുള്ള ബംഗാളിനെ ആവേശം നിറഞ്ഞ പോരാട്ടിനൊടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു കേരളം പരാജയപ്പെടുത്തിയത്
മുഖ്യമന്ത്രി പിണറായി വിജയന്‍ ടീ ക്യാപ്റ്റന്‍ രാഹുല്‍ വി.രാജിനെയും കോച്ച് സതീവന്‍ ബാലനെയും ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു
ജയസൂര്യ ചിത്രം ക്യാപ്റ്റന്റെ വിജയത്തിന് പിന്നാലെയാണ് കേരളം ഒരിടവേളയ്ക്ക് ശേഷം സന്തോഷ് ട്രോഫിയില്‍ മുത്തമിടുന്നത്
കേരളത്തിന്റെ ഗോളി മിഥുന്റെ തകര്‍പ്പന്‍ പ്രകടനമാണ് കൈവിട്ടെന്ന് കരുതിയ കിരീടം കേരളത്തിലെത്തിച്ചത്
ഗോള്‍ മടക്കിയതിന് ശേഷം ബംഗാള്‍ അക്ഷരാർത്ഥത്തില്‍ ഉയിർത്തെഴുന്നേല്‍ക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ കളി നടന്നത് കേരളത്തിന്‍റെ ഗോള്‍ മുഖത്തു തന്നെയായിരുന്നു.
മൈതാന മധ്യത്തില്‍ നിന്നും പാഞ്ഞു കയറിയ ജിതിന്‍ ബംഗാള്‍ ഗോള്‍ കീപ്പറെ മറികടന്ന് പന്ത് കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു
Loading…
Something went wrong. Please refresh the page and/or try again.