
ഇരുവരും ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിയെ കണ്ട് സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അവകാശവാദമുന്നയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍
പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്
സ്വര്‍ണക്കടത്ത് കേസ് ആരോപണങ്ങള്‍ മുതല്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകള്‍ അടിച്ചു തകര്‍ത്ത സംഭവം വരെ ആയുധമായി പ്രതിപക്ഷത്തിന്റെ പക്കലുണ്ട്
നാളെ രാവിലെ എട്ട് മണിക്ക് എറണാകുളം മഹാരാജാസ് കോളേജിലെ കൗണ്ടിങ് സെന്ററില്‍ വോട്ടെണ്ണല്‍ ആരംഭിക്കും
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി. ജയരാജനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്
ഗുണ്ടകൾക്ക് പ്രചോദനം നൽകുന്ന വാക്കുകളാണ് മുഖ്യമന്ത്രിയുടേത് എന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി
സര്‍ക്കാരിന്റെ നിയമവിരുദ്ധമായ എല്ലാ കാര്യങ്ങള്‍ക്കും ഗവര്‍ണര്‍ കൂട്ടു നില്‍ക്കുകയാണെന്നും സതീശന് ആരോപിച്ചു
നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ഇന്നലെ വിസമ്മിച്ചത് വലിയ അനിശ്ചിതത്വമുണ്ടാക്കിയിരുന്നു
വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ള ആറ് പ്രതികളോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്
നികുതി വര്‍ധന ഗൗരവമുള്ള വിഷയമാണെന്നായിരുന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ മറുപടി
കാസര്‍ഗോഡെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിയമസഭയില്‍ പറഞ്ഞത്
പൂര്‍ണ്ണമായും നിയമനിര്‍മ്മാണത്തിനായി ചേരുന്ന മൂന്നാം സമ്മേളനം ആകെ 24 ദിവസം ചേര്‍ന്നതിനുശേഷം നവംബര്‍ 12-ാം തീയതി അവസാനിക്കുമെന്ന് സ്പീക്കർ എം.ബി രാജേഷ് അറിയിച്ചു
തടസ്സ ഹർജികൾ തള്ളിയതോടെ ഈ മാസം 23 മുതൽ വിടുതൽ ഹർജിയിൽ കോടതി വാദം കേൾക്കും
ഡോളർ കടത്തുകേസിൽ പ്രതികൾ മുഖ്യമന്ത്രിക്കെതിരെ നൽകിയ മൊഴി സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്നായിരുന്നു അടിയന്തരപ്രമേയ നോട്ടീസിലെ ആവശ്യം
കുട്ടനാട്ടിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതാവസ്ഥ നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.സി വിഷ്ണുനാഥ് നല്കിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രസംഗിക്കുകയായിരുന്നു സതീശന്
നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാർ നടപടികൾ നിയമവിരുദ്ധമല്ലെന്നും സർക്കാരിനു വീഴ്ച സംഭവിച്ചിട്ടില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി കോടതി വിധിയുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകുമെന്നും പറഞ്ഞു
ജനപക്ഷത്ത് നിന്ന് നടത്തിയ സമരമാണെന്ന ശിവന്‍കുട്ടിയുടെ വിശദീകരണത്തെ കെ.സുധാകരന് പരിഹസിച്ചു
പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടുക മാത്രമാണ് ശശീന്ദ്രൻ ചെയ്തതെന്നു മുഖ്യമന്ത്രി
എൻ സി പി നേതാവിന്റെ മകൾ നൽകിയ പീഡന പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി ശശീന്ദ്രൻ ഇടപെട്ടെന്നാണ് എന്നാണ് പരാതി.
യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് 2015-ല്‍, കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് കയ്യാങ്കളിയും പൊതുമുതല്‍ നശിപ്പിക്കലും നടന്നത്
Loading…
Something went wrong. Please refresh the page and/or try again.