
മലയാള സിനിമയിൽ ചില അലിഖിത നിയമങ്ങളുണ്ടെന്നും പാരമ്പര്യമുള്ളവർ മലയാളത്തിൽ സുരക്ഷിതരാണെന്നുമായിരുന്നു നീരജ് മാധവ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്
അവർക്കെന്നെ കമാലുദ്ദീൻ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ പാക്കിസ്ഥാനിലേക്ക് പോകണോ ബംഗ്ലാദേശിലേക്ക് പോകണോ എന്ന് ഞാൻ തീരുമാനിച്ചോളാം
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ അണിചേര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. കഴിഞ്ഞ ദിവസം നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കമല്‍…
ഇപ്പോഴത്തെ കാലഘട്ടത്തിൽ നല്ല സിനിമകൾ ഉണ്ടാകുന്നുണ്ടെന്നും കമൽ പറഞ്ഞു
ഡിസംബര്‍ ആറിന് വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി തിയേറ്ററിലാണ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം
ജല്ലിക്കെട്ട്, അസുരൻ, വികൃതി, പ്രണയമീനുകളുടെ കടൽ, ആദ്യരാത്രി- ഏറെ നാളുകള്‍ക്ക് ശേഷം തിയേറ്ററുകള്‍ ഉണരുകയാണ് – ഈ മികച്ച ചിത്രങ്ങളെ ആഘോഷിക്കുകയാണ് സിനിമാ പ്രേമികളും
Kerala State Film Awards 2018: മത്സര വ്യവസ്ഥകളുമായി ബന്ധപ്പെട്ട സാങ്കേതികതകളുടെ പേരിൽ രണ്ടു ചിത്രങ്ങൾ അവാർഡ് പരിഗണനയിൽ നിന്ന് മുഴുവനായി മാറ്റി നിർത്തപ്പെടുന്നു എന്നതാണ് ഇപ്പോൾ…
സാധാരണ ഗതിയില്‍ 180 വരെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കാറുള്ളത്. എന്നാല്‍ ഇത്തവണ 120 മുതല്‍ 130 വരെ സിനിമകളേ പ്രദര്‍ശിപ്പിക്കൂ
ചലച്ചിത്രോത്സവം നടത്തേണ്ടതില്ലെന്ന തീരുമാനത്തിൽ അതൃപ്തി അറിയിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ മന്ത്രി എ.കെ.ബാലനുമായി കൂടിക്കാഴ്ച നടത്തി
ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് രാജിവച്ച നടിമാര്‍ക്ക് കമല്‍ പിന്തുണ അറിയിച്ചു
കമല്‍ അഭിപ്രായപ്രകടനത്തില്‍ കുറച്ചുകൂടി മാന്യത കാണിക്കണമായിരുന്നുവെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു.
വിധി വൈപരീത്യം പോലെ മലയാളത്തില്‍ നിന്നും അകന്നകന്ന് പോവുകയാണ്, മലയാളിയായിട്ടും മികച്ച നടിയായിട്ടും മലയാളത്തില്‍ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഭാഗ്യം തുണയ്ക്കാത്ത സമകാലിക ഇന്ത്യന്‍ സിനിമയിലെ…
”കൊച്ചി മാത്രമല്ല സര്‍, കാലവും പഴയ കാലമല്ല, നമ്മുടെ രാജ്യവും പഴയ രാജ്യമല്ല. കമല്‍ എന്ന സംവിധായകന്‍ കമാലുദ്ദീന്‍ ആയി പെട്ടെന്ന് മാറിപ്പോയതിന്റെ ഭയപ്പെടുത്തുന്ന വൈരുദ്ധ്യത്തെ താങ്കള്‍…
ബിഗ് ബി എന്ന ചിത്രത്തില്‍ കൊച്ചിയെക്കുറിച്ചുള്ള മമ്മൂട്ടിയുടെ സംഭാഷണത്തിനെതിരെയാണ് കമലിന്റെ വിമര്‍ശനം.
മാധവിക്കുട്ടിപ്പുറന്തോടിന്‍റെ അമിതഭാരം കൊണ്ട് മാധവിക്കുട്ടിയകംപൊരുളിനരികെ വരാന്‍ പോലും പാവം മഞ്ജുവിനായില്ല, ചേരാത്ത ഉടുപ്പിട്ടയാളുടെ ചക്രശ്വാസം വലിക്കലായി പരിണമിച്ചു മഞ്ജുവിന്‍റെ ആമീകായപ്രവേശം
നമ്മള്‍ കാണുന്നത് മാധവികുട്ടിയെക്കുറിച്ചുള്ള നമ്മുടെ കാഴ്ച മാത്രമാണ്. അതിനുമപ്പുറത്തേക്ക് നീണ്ടു കിടക്കുന്ന വ്യക്തിത്വമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ഈ കാര്യം മറ്റാരെക്കാളും നന്നായി മനസ്സിലാക്കിയ ഒരാളായിരുന്നു മാധവ ദാസ്
ആമിയിൽ നിന്ന് പിന്മാറാനുളള കാരണം ഒറ്റ വാക്കിൽ പറഞ്ഞ് അവസാനിപ്പിക്കാവുന്നതല്ലെന്നും വിദ്യ
‘എന്റെ കഥയിലെ മാധവിക്കുട്ടിയുടെ ജീവിതമല്ല ആമി, എന്റെ കഥ എഴുതിയ മാധവിക്കുട്ടിയുടെ ജീവിതം കൂടിയാണ്.’
തന്റെ ചിത്രത്തില്‍ നിന്നും വിദ്യാബാലന്‍ പിന്മാറിയതില്‍ സന്തോഷമേയുള്ളൂവെന്നും വിദ്യായിരുന്നു ആമിയെങ്കില്‍ അതില്‍ കുറച്ചു ലൈംഗികത കടന്നുവരുമെന്നുമായിരുന്നു കമല്‍ പറഞ്ഞത്.
വർഷങ്ങൾക്ക് ശേഷം മഞ്‌ജുവും കമലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ആമിക്കുണ്ട്. നേരത്തെ കൃഷ്‌ണഗുഡിയിൽ ഒരു പ്രണയകാലത്ത്, ഈ പുഴയും കടന്ന് എന്നീ കമൽ ചിത്രങ്ങളിൽ മഞ്‌ജു അഭിനയിച്ചിട്ടുണ്ട്.
Loading…
Something went wrong. Please refresh the page and/or try again.