
പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണിയെന്ന ഇന്റലിജിൻസ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത് പൊലീസാണ്. പ്രധാന മന്ത്രിയുടെ ഒരു പരിപാടിയും മുടങ്ങില്ലെന്നും റോഡ് ഷോ ഉപേക്ഷിക്കില്ലെന്നും കെ.സുരേന്ദ്രൻ
റബറിന് കിലോയ്ക്ക് 300 രൂപയായി വര്‍ധിപ്പിച്ചാല്‍ ബിജെപിയെ സഹായിക്കുമെന്നും കേരളത്തിൽ നിന്ന് എംപി ഇല്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചുതരുമെന്നുമായിരുന്നു ബിഷപ്പിന്റെ പ്രസ്താവന
ഡോക്യുമെന്ററിയുടെ പ്രദർശനം മുഖ്യമന്ത്രി ഇടപെട്ട് തടയണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും ആവശ്യപ്പെട്ടു
കേസില്‍ സുരേന്ദ്രനെതിരേ ജാമ്യമില്ലാ വകുപ്പടക്കം ചുമത്തിയിരുന്നു.
മാർച്ചിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് കെ.സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ജെആര്‍പി നേതാവായിരുന്ന സി കെ ജാനുവിനെ ബിജെപിയിലേക്ക് എത്തിക്കാന്‍ സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു കേസ്
നിയമനത്തില്‍ ഇടപെട്ടിട്ടില്ലെന്നും ചട്ടങ്ങള്‍ പാലിച്ചുള്ള നിയമനമാണ് നടന്നിട്ടുള്ളതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് സുരേന്ദ്രനെതിരെ പുതിയ വകുപ്പ് കൂടി ചുമത്തിയിരിക്കുന്നത്
വ്യവസായ പ്രമുഖനായ എം എ യൂസഫലിയും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു
ദളിത് വിരുദ്ധതയും ദളിത് വേട്ടയും രക്തത്തിലലിഞ്ഞ പാര്‍ട്ടിയാണ് സിപിഎമ്മെന്നും സുധാകരന്‍ ആരോപിച്ചു
ഇന്ന് പുലര്‍ച്ചെയാണ് ബിജെപി പ്രവര്‍ത്തകനായ ശരത്ചന്ദ്രന് കുത്തേറ്റു മരിച്ചത്
സില്‍വര്‍ലൈനിൽ സര്‍ക്കാര്‍ വാശികാണിച്ചാല്‍ കോണ്‍ഗ്രസ് യുദ്ധസന്നാഹത്തോടെ നീങ്ങുമെന്നും തുടക്കം മുതല്‍ ഒടുക്കം വരെ സര്‍വേക്കല്ലുകള്‍ പിഴുതെറിയുമെന്നും കെ സുധാകരൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു
അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി അനില്‍കാന്ത് പറഞ്ഞു
ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ഒരു ചുമതലയുടേയും ആവശ്യമില്ലെന്ന് തെളിയിച്ചവര്‍ നമുക്ക് മുന്നിലുണ്ടെന്നും ശോഭാ സുരേന്ദ്രന്
വയനാട് ക്രൈം ബ്രാഞ്ച് നല്‍കിയ അപേക്ഷ പരിഗണിച്ച് ബത്തേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്
കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ജില്ലാ ക്രൈംബ്രാഞ്ച് കെ.സുരേന്ദ്രന് നോട്ടീസ് നൽകിയത്
ബിഷപ്പിനെ കോണ്‍ഗ്രസും സിപിഎമ്മും വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു
റോജി എം. ജോണിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി
കേസിലെ പത്ത് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം
പരാതിക്കാരനായ ധര്‍മരാജനും സുരേന്ദ്രനും തമ്മില്‍ ഫോണില്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്തത്
Loading…
Something went wrong. Please refresh the page and/or try again.