
കെ.എം.ജോസഫിന്റെ സീനിയോറിറ്റി മറികടന്ന കേന്ദ്രസർക്കാർ തീരുമാനമാണ് ജഡ്ജിമാരുടെ പ്രതിഷേധത്തിന് കാരണമായത്
ജസ്റ്റിസ് ജോസഫിനോട് കേന്ദ്രസര്‍ക്കാര്‍ അനീതി കാണിച്ചെന്നാണ് ജഡ്ജിമാര്‍ക്കിടയിലെ പൊതുവികാരം
കൊളീജിയം രണ്ടാമതും കെ.എം.ജോസഫിന്റെ പേര് ശുപാർശ ചെയ്തത് തളളിക്കളയാൻ കേന്ദ്രത്തിന് സാധിച്ചില്ല
കേരളത്തിന് അമിത പ്രാധാന്യം നൽകുന്നുവെന്ന് ആരോപിച്ചാണ് മുൻപ് കെ.എം.ജോസഫിന്റെ നിയമന ഫയൽ കേന്ദ്ര നിയമ വകുപ്പ് മടക്കിയത്
ജസ്റ്റിസ് ഋഷികേശ് റോയിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥിരപ്പെടുത്താനും കൊളീജിയം ശുപാർശ ചെയ്തു
കേരളത്തിൽ നിന്നുളള പ്രതിനിധികളുടെ എണ്ണക്കൂടുതൽ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ.എം.ജോസഫിന്റെ നിയമനം കേന്ദ്രസർക്കാർ തടഞ്ഞത്
കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുളള കൊളിജീയത്തിന്റെ ശുപാർശ നേരത്തെ കേന്ദ്രസർക്കാർ മടക്കി അയച്ചിരുന്നു
ജസ്റ്റിസ് ജസ്‌തി ചെലമേശ്വർ വിരമിക്കാൻ ആറ് ദിവസം മാത്രം അവശേഷിക്കെ നടക്കുന്ന കൊളീജിയമായതിനാൽ തീരുമാനം നിർണായകമാണ്
കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുളള ശുപാർശ സുപ്രീം കോടതി കൊളീജിയം വീണ്ടും കേന്ദ്ര സർക്കാരിന് അയച്ചേയ്ക്കുമെന്നാണ് സൂചന
മറ്റ് ഹൈക്കോടതികളിലെ ജസ്റ്റിസുമാരുടെ പ്രാതിനിധ്യം പരിശോധിക്കാൻ തീരുമാനം
ന്യൂഡൽഹി: മലയാളിയായ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിമാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് വിവാദമാകുന്നു. ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ടു കൊണ്ടുള്ള കേന്ദ്ര…