
കൃഷ്ണദാസാണ് ഇതിന്റെ പിന്നിലെന്ന് വിശ്വസിക്കുന്നെന്നും സിബിഐ കുറ്റപത്രം തള്ളിക്കളയുകയാണെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ
വിദ്യാർത്ഥികളെ പ്രാക്ടിക്കൽ പരീക്ഷയിൽ മനപ്പൂർവ്വം തോൽപ്പിച്ചതാണെന്ന് റിപ്പോർട്ട്
കഴിഞ്ഞ വർഷം ജനുവരി ആറിനാണ് ജിഷ്ണുവിനെ തന്റെ ഹോസ്റ്റലിലെ കുളിമറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
ജിഷ്ണുവിന്റെ മൃതദേഹത്തിൽ പലയിടത്തായി മുറിവുകളുണ്ടായിരുന്നുവെന്ന് മൃതദേഹം നേരിൽ കണ്ടവർ സിബിഐ സംഘത്തോട് പറഞ്ഞിട്ടുണ്ട്
‘അവന് അത്രയേറെ ഇഷ്ടമാണ് നമ്മുടെ തൂവെള്ളക്കൊടിയും അതിന്റെ നടുവിലുള്ള രക്തനക്ഷത്രത്തെയും’
“ഞങ്ങളെ പിന്തിരിപ്പിക്കാനാണ് ശ്രമം. ഞങ്ങൾക്ക് സിബിഐ അന്വേഷണം വരെ കാര്യങ്ങളെ എത്തിക്കാനാവുമെന്ന് നാട്ടിലുളള പലരും കരുതിയിരുന്നില്ല. അവർക്കും ഞങ്ങളോട് എതിർപ്പുണ്ട്,” ശ്രീജിത്ത് പറഞ്ഞു.
സിബിഐ കേസ് ഏറ്റെടുത്തെങ്കിലും ഇതുവരെയും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
ജനുവരി ആറിന് ജിഷ്ണു മരിച്ചിട്ട് ഒരു വർഷം തികയും
അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സുപ്രീം കോടതിയില്‍ നേരത്തെ അറിയിച്ചിരുന്നു
ഏറ്റെടുക്കാനുള്ള പ്രാധാന്യമില്ലെന്നും കേസുകള്‍ ഒരുപാട് ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി
ജാമ്യ വ്യവസ്ഥയിൽ ഇളവു നൽകണമെന്ന നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിന്റെ ആവശ്യം കോടതി തളളി
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജയാണ് കോടതിയെ സമീപിച്ചത്. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്
അന്വേഷണം ഏറ്റെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് സിബിഐ സുപ്രീംകോടതിയിൽ
പരസ്യം നൽകിയത് വഴി സംസ്ഥാന സർക്കാരിന് 10 കോടിയുടെ നഷ്ടമുണ്ടായെന്നാണ് പരാതി
കൃഷ്ണദാസ് കോയമ്പത്തൂരില്‍ തങ്ങണമെന്നും സുപ്രിംകോടതി ഉത്തരവ്
കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് തന്നെയാണ് തന്റെയും ആവശ്യമെന്ന് തന്നെ ഗസ്റ്റ് ഹൗസില്‍ വന്ന് കണ്ട ജിഷ്ണുവിന്റെ അച്ഛന്റെ വാദം അംഗീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞിരുന്നു
ഇന്നലെയാണ് ജിഷ്ണു പ്രണോയിയുടെ മരണത്തിലൂടെ കുപ്രസിദ്ധി നേടിയ നെഹ്റു ഗ്രൂപ്പ് കോളേജിന് എതിരായ കേസ് ഒത്തു തീർക്കാൻ കോൺഗ്രസ് നേതാവ് കെ.സുധാകരൻ ഇടപെട്ടത്
കൃഷ്ണദാസിന് എതിരായ ഷക്കീർ ഷൗക്കത്തലി എന്ന വിദ്യാർഥി നൽകിയ കേസ് ഒത്തു തീർക്കാനുള്ള ശ്രമമാണ് സുധാകരൻ നടത്തിയത് എന്ന് ആരോപണം
കത്ത് അവിടെ കൊണ്ടിട്ടത് ആരാണെന്ന് കണ്ടെത്തണമെന്നും സെന്‍കുമാര്‍
ഈ ആവശ്യം ഉന്നയിച്ച് ജിഷ്ണുവിന്റെ അച്ഛൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു
Loading…
Something went wrong. Please refresh the page and/or try again.