
‘സ്ത്രീകള്‍ക്കെതിരെ കുറ്റം ചെയ്തിട്ട് രക്ഷപ്പെടാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് നടപ്പില്ല എന്നും അത് നടക്കാന്‍ അനുവദിക്കില്ല എന്നുമുള്ള സന്ദേശമാണ് ഈ കേസ് നടത്തിപ്പില്‍നിന്നും വിധിയില്‍നിന്നും തെളിയുന്നത്’
ഇന്ത്യന്‍ ജ്യൂഡീഷ്യറി തന്നെ തകര്‍ന്ന് പോയതായി ബിഎ ആളൂര്‍
കോടതിയോടും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും രാജേശ്വരി
എട്ട്മാസം നീണ്ട വിചാരണ പൂർത്തിയാക്കിയാണ് ഇന്ന് കേസിൽ ശിക്ഷ വിധിക്കുന്നത്
നിയമവിദ്യാർത്ഥിയായിരുന്ന ദലിത് യുവതി ജിഷയുടെ കൊലപാതകം നടന്നിട്ട് ഇന്ന് 566ാം ദിവസം തികയുമ്പോഴാണ് വിധി വന്നത്
പ്രതിഭാഗത്തിന്റെ വാദം നീണ്ടതോടെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്
പ്രതിഭാഗത്തിന്റെ വാദം നീണ്ടതോടെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി വ്യക്തമാക്കി
അമീറുലിന്റെ ശിക്ഷ നാളെ എറണാകുളം സ്പെഷ്യൽ സെഷൻസ് കോടതി പ്രഖ്യാപിക്കും
അതിക്രമിച്ചു കയറൽ, വീടിനുള്ളിൽ അന്യായമായി തടഞ്ഞുവയ്ക്കൽ, കൊലയ്ക്കു ശേഷം തെളിവു നശിപ്പിക്കൽ, ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണു പ്രതിക്കെതിരെ ചുമത്തിയത്
ചെയ്യാൻ പാടില്ലാത്ത ഏറ്റവും വലിയ പാപമാണ് തന്റെ മകളോട് പ്രതി ചെയ്തത്
പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപിൽ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുൽ ഇസ്ലാമാണു കേസിലെ പ്രതി
293 രേഖകളും 36 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്
നിയമ വിദ്യാർത്ഥിനിയായിരുന്ന ജിഷ യെ 2016 ഏപ്രിൽ 28 നാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്
ജിഷയുടെ അമ്മ രാജേശ്വരി അടക്കം അഞ്ച് സാക്ഷികളുടെ പുനർ വിസ്താരത്തിനുള്ള അനുമതിയാണ് കോടതി നിഷേധിച്ചത്
ജിഷ മരിച്ചതിന് പിന്നാലെ സാബു പിന്നാലെ നടന്ന ശല്യം ചെയ്തിരുന്നുവെന്ന് ജിഷയുടെ അമ്മ പോലീസിന് മൊഴി നൽകിയിരുന്നു
നീതി തേടിയുളള അമ്മമാരുടെ സഞ്ചാരം ഇന്നും തുടരുന്നു, ഇരകളായി തീർന്ന മക്കളുടെ പേരുകൾ മാത്രമേ മാറുന്നുളളൂ, അതിജീവിക്കുന്ന അമ്മമാരുടെ പേരുകളും
2016 ഏപ്രിൽ 28 നാണ് നിയമ വിദ്യാർഥിനിയായ ജിഷയെ പെരുമ്പാവൂരിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്
അന്വേഷണം ശരിയായ ദിശയിലല്ല നടന്നതെന്ന സർക്കാരിനു വിജിലൻസ് നൽകിയ റിപ്പോർട്ട് പരിഗണിക്കണമെന്നു ഹർജിയിൽ ആവശ്യപ്പെടുന്നു
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രതിഭാഗം അഭിഭാഷകനായ അഡ്വ. ബി.ആളൂരാണ് ഹർജി നൽകിയത്
Loading…
Something went wrong. Please refresh the page and/or try again.