
2019 ഏപ്രിൽ 17 നാണ് നേരത്തെയുള്ള ജെറ്റ് എയർവെയ്സിന്റെ അവസാന വിമാനം സർവീസ് നടത്തിയത്
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ആരോപണത്തെ നരേഷ് ഗോയലിന്റെ മുംബൈയിലെ വസതിയില്‍ എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് ബുധനാഴ്ച രാത്രി റെയ്ഡ് നടത്തിയിരുന്നു
ജെറ്റ് എയര്‍വേസിന്റെ 24 ശതമാനം ഓഹരി കൈവശമുള്ള എത്തിഹാദ്, ജെറ്റ് എയര്‍വേസ് ഏറ്റെടുക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു.
വരും ദിവസങ്ങളില്‍ നടക്കുന്ന റിക്രൂട്മെന്റില്‍ ആദ്യ പരിഗണന ജെറ്റ് എയർവേയ്സ് ജീവനക്കാര്‍ക്കാണെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചു.
കൂടാതെ ജെറ്റ് എയര്‍വേയ്സില്‍ ടിക്കറ്റെടുത്ത രാജ്യാന്തര യാത്രക്കാര്‍ക്കും എയര്‍ ഇന്ത്യ സഹായം വാഗ്‌ദാനം ചെയ്തു.
ആഭ്യന്തര – രാജ്യാന്തര സര്‍വീസുകളെല്ലാം നിര്‍ത്തിയതായി ജെറ്റ് എയര്‍വേയ്‌സ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഇന്നലെ രാത്രിയിലെ മുംബൈ – അമൃത്സര്‍ സര്‍വീസായിരുന്നു അവസാനത്തേത്
ഏപ്രില്‍ 14നുള്ളില്‍ മുടങ്ങിയ ശമ്പളം മുഴുവന്‍ തീര്‍ത്തു നല്‍കണം എന്നാവശ്യപ്പെട്ട് ജെറ്റ് എയര്‍വേസ് പൈലറ്റുമാരുടെ ബോഡിയായ നാഷണല്‍ ഏവിയേറ്റേഴ്‌സ് ഗില്‍ഡ് പുതിയ മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
പണം അടയ്ക്കാത്തതിനാൽ ജെറ്റ് എയർവെയ്സിന് ഇന്ധനം നൽകുന്നത് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും നിർത്തിവച്ചു
മോദിയെ വിമര്‍ശിച്ച് വിവാദ വ്യവസായി വിജയ് മല്യ
ശമ്പളം കിട്ടാത്തത് കാരണം യുവ പൈലറ്റുമാരുടെ വിവാഹങ്ങള്‍ മാറ്റിവച്ചു
എപ്രിൽ ഒന്ന് മുതൽ ജെറ്റ് എയർവെയ്സ് ഫ്ലൈറ്റുകൾ സർവീസ് നടത്തില്ലെന്ന് പൈലറ്റുമാർ വ്യക്തമാക്കി
കഴിഞ്ഞ മൂന്ന് മാസങ്ങളായി എഞ്ചിനിയർമാർക്ക് ശമ്പളം നൽകിയിരുന്നില്ല
പൈലറ്റുമാരുടെ അപര്യാപ്തതയാണ് ഈ അപ്രതീക്ഷിത തിരിച്ചടിക്ക് കാരണമായതെന്നാണ് എയര്‍ലൈന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന
വിമാനത്തിനുള്ളിലെ മര്‍ദ്ദം കുറയുന്നത് വന്‍ അപകടത്തിന് കാരണമായേക്കാമെന്നും ഒഴിവായത് വലിയൊരു ദുരന്തമാണെന്നും വ്യോമയാന രംഗത്തെ വിദഗ്‌ധർ പറയുന്നു
‘വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തിന് ശേഷമാണ് എനിക്ക് കുഞ്ഞുണ്ടായത്. ആ കുഞ്ഞിനെയാണ് അവള്‍ സ്വന്തം ജീവന്‍ പണയം വെച്ച് രക്ഷിച്ചത്’- കുഞ്ഞിന്റെ അമ്മ
പിടികൂടിയത് വിമാനം പറന്നുപൊങ്ങുന്നതിന് മിനിറ്റുകൾ മുൻപ് നടത്തിയ പരിശോധനയിൽ
ലണ്ടനിൽ നിന്നും മുംബൈയിലേക്കുള്ള വിമാനം ഇറാൻ-പാക്കിസ്ഥാൻ മേഖലയിലൂടെ പറന്നുകൊണ്ടിരിക്കെയാണ് അടിപിടി
തൃശ്ശൂര്‍ സ്വദേശി ക്ലിന്‍സ് വര്‍ഗീസ് ആണ് നെടുമ്പാശ്ശേരി പൊലീസിന്റെ പിടിയിലായത്.
ജെറ്റ് എയർവെയ്സിൽ എയർഹോസ്റ്റസായി ജോലി ചെയ്യുന്ന സഹോദര പുത്രി സുനിബാല തിരുവനന്തപുരത്ത് ഉണ്ടെന്ന് തിങ്കളാഴ്ചയാണ് ഇറോം ശർമ്മിള അറിഞ്ഞത്
വിമാനം ഭീകരർ റാഞ്ചിയതാവാമെന്ന സംശയമായിരുന്നു ആദ്യം. എന്നാൽ സൈന്യം പറന്നുയർന്ന് ഉടൻ തന്നെ ജെറ്റ് എയർവെയ്സ് വിമാനവുമായുള്ള ബന്ധം പുന:സ്ഥാപിച്ചു.