
2018 മാർച്ച് 22ന് എരുമേലിക്ക് സമീപം മുക്കൂട്ടുതറയിൽ നിന്നുമാണ് ബിരുദ വിദ്യാർഥിനിയായ ജെസ്‌നയെ കാണാതായത്
കോട്ടയം എരുമേലി സ്വദേശി രഘുനാഥൻ നായരാണ് ജസ്റ്റിസ് വി.ഷർസിയുടെ കാറിലേക്ക് കരി ഓയിൽ ഒഴിച്ചത്
ജെസ്ന മരിയ ജയിംസിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് പ്രധാനമന്ത്രിക്ക് പരാതി നൽകും
ഹർജി പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് ഹർജി പിൻവലിച്ചത്
കൊച്ചിയിലെ ഒരു ക്രെെസ്തവ സംഘടനയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്
2018 മാർച്ച് 22ന് എരുമേലിക്ക് സമീപം മുക്കൂട്ടുതറയിൽ നിന്നുമാണ് ബിരുദ വിദ്യാർഥിനിയായ ജെസ്‌നയെ കാണാതായത്
ദിവസങ്ങൾക്കുള്ളിൽ തന്നെ ജെസ്‌നയെ നാട്ടിലെത്തിക്കുമെന്നും കേരളത്തിനു പുറത്താണ് ജെസ്‌ന ഇപ്പോൾ ഉള്ളതെന്നുമാണ് റിപ്പോർട്ട്
നീല ചുരിദാര്‍ ആയിരുന്നു വിഷ്ണുപ്രിയ ധരിച്ചിട്ടുണ്ടായിരുന്നത്
സിസി ടിവി ദൃശ്യങ്ങള്‍ കാണിച്ച് അന്വേഷണം നടത്താനായി അന്വേഷണ സംഘം മുണ്ടക്കയത്തെത്തി.
കഴിഞ്ഞ മാർച്ച് 22നാണ് ജസ്നയെ കാണാതായത്. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ അന്വേഷിച്ച പൊലീസ് സംഘത്തിന് ഒന്നും കണ്ടെത്താനായില്ല
അന്വേഷണത്തിൽ ലഭിച്ച നിർണായക വിവരങ്ങൾ ഹൈക്കോടതിക്ക് കൈമാറിയ സർക്കാർ ഇക്കാര്യം രഹസ്യമായി സൂക്ഷിക്കണമെന്നും അഭ്യർഥിച്ചു
ജസ്നയ്ക്ക് പിന്നാലെ ആണ്‍സുഹൃത്തും വരുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും
മുണ്ടക്കയത്തെ ഒരു വസ്ത്രസ്ഥാപനത്തിലെത്തിയ ദൃശ്യങ്ങളാണ് ലഭിച്ചത്
കേസിന്റെ അന്വേഷണം വഴി തിരിച്ചു വിടാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്നും സഹോദരന്‍
പാർക്കിന് സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും
പിന്നീട് എത്തിയ മൂന്ന് ആണ്‍കുട്ടികളുമായി ഇവര്‍ സംസാരിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചു
“സൂചനയില്ലാതെ കാട്ടിലും കടലിലും തിരഞ്ഞാൽ ഒന്നും കിട്ടില്ല,”
ജെസ്‌നയെ കാണാതായി മൂന്ന് മാസമായിട്ടും അന്വേഷണത്തിൽ ഒരു തുമ്പും കിട്ടാത്തതാണ് സിബിഐ അന്വേഷണമെന്ന ആവശ്യത്തിലേക്ക് എത്തിച്ചത്
വ്യാഴാഴ്‌ച വൈകുന്നേരമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാഞ്ചിപുരത്തെ ചെങ്കല്‍പേട്ടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്
സ്ഥിരീകരണത്തിനായി ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
Loading…
Something went wrong. Please refresh the page and/or try again.