
1974ല്‍ ജബല്‍പുരില്‍ നടന്ന ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ ജയപ്രകാശ് നാരായണന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥിയായിട്ടാണ് പൊതുരംഗപ്രവേശനം
ബിഹാറില്‍ 3,500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രയിലാണ് പ്രശാന്ത് കിഷോര്‍.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സാധ്യതകളെക്കുറിച്ച് ബി ജെ പി മുന്നറിയിപ്പ് നൽകിയ നിതീഷ് കുമാർ, പ്രധാനമന്ത്രി പദവി താന്‍ ലക്ഷ്യമിടുന്നില്ലെന്നു പറഞ്ഞു
സഖ്യത്തില്‍ തേജസ്വി യാദവിനു മുഖ്യമന്ത്രിപദം ലഭിക്കാന്‍ സമ്മര്‍ദം ചെലുത്തണോ അതോ കുറച്ചുകാലം കാത്തിരിക്കണോ എന്നതാണ് ആര്‍ ജെ ഡിക്കു മുന്നിലുള്ള പ്രധാന പ്രശ്‌നം
അടിയന്തരാവസ്ഥ മുതൽ ഗുജറാത്ത് കലാപം വരെയുള്ള ചരിത്ര പാഠങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് ഇല്ലാതാക്കിയെന്ന ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടിനോട് പ്രതികരിച്ചുകൊണ്ടാണ് ജെഡിയു ദേശിയ വക്താവിന്റെ പരാമർശം
കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ പട്നയില്‍ സന്ദര്‍ശിച്ചു. ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെയും വൈകാതെ സന്ദർശിക്കും
പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് മതം, അല്ലെങ്കില്‍ ജാതി എന്നിവ പരിഗണിക്കാതെ തങ്ങൾക്ക് ഇഷ്ടമുള്ള ജീവിത പങ്കാളികളെ തിരഞ്ഞെടുക്കാന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നു
അഴിമതി ആരോപണം നേരിടുന്നയാളെ വിദ്യാഭ്യാസ മന്ത്രിയാക്കിയത് ആർജെഡി ചോദ്യം ചെയ്‌തതോടെ സർക്കാർ പ്രതിരോധത്തിലായി
കോണ്‍ഗ്രസ് എംഎല്‍എമാരെ എന്‍ഡിഎ അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ
“സത്യപ്രതിജ്ഞാ ചടങ്ങ് എപ്പോൾ നടക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഞങ്ങൾ വിശകലനം ചെയ്യുകയാണ്,” നിതീഷ് പറഞ്ഞു
കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഓരോ ബൂത്തിലും പരമാവധി വോട്ടര്‍മാരുടെ എണ്ണം 1,000 മുതല്‍ 1,500 മുതല്‍ വരെയായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിജപ്പെടുത്തിയിരുന്നു
മുന്നണിയിൽ കൂടുതൽ സീറ്റുകൾ നേടി ഒന്നാം സ്ഥാനത്ത് ബിജെപി എത്തിയാൽ ജെഡിയുവിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി വിലപേശുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയായ ജനതാദൾ യുണൈറ്റഡ് 50 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ 66 സീറ്റുകളിലാണ് ബിജെപിയുടെ മുന്നേറ്റം
ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ആർജെഡി. തൊട്ടുപിറകിൽ ബിജെപി
ആർജെഡിയും കോൺഗ്രസും ന്യൂനപക്ഷങ്ങളുടെ വോട്ട് മാത്രമാണ് ലക്ഷ്യമിട്ടതെന്നും എന്നാൽ ജെഡിയു അവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുവെന്നും പറഞ്ഞ നിതീഷ് കുമാർ പ്രതിപക്ഷത്തെ കടന്നാക്രമിച്ചു.
2010-ലെ രീതിയില്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) നടപ്പിലാക്കുമെന്നു പ്രമേയവും ബിഹാര്‍ നിയമസഭ പാസാക്കി
പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് ഇരുവർക്കുമെതിരെ ജെഡിയു നടപടി സ്വീകരിച്ചിരിക്കുന്നത്
ജെഡിഎസ് നിയമസഭാ കക്ഷിയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്
മന്ത്രിസഭയിൽ ജെഡിയു മന്ത്രിമാരുടെ ഒഴിവുകളാണ് നികത്തുന്നതെന്ന് നിതീഷ് കുമാർ
രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാത്തതിനാൽ തന്നെ മറ്റ് കക്ഷികളുടെ കൂടി പിന്തുണയുണ്ടെങ്കിലേ ബിജെപിക്ക് ബിൽ വിജയിപ്പിക്കാനാവൂ
Loading…
Something went wrong. Please refresh the page and/or try again.