മരണത്തിന് മുൻപ് പോയസ് ഗാർഡനിൽ വാക്കു തർക്കം, ജയലളിതയെ ആരോ പിടിച്ച് തളളിയെന്ന് അണ്ണാഡിഎംകെ നേതാവ്
മരണത്തിന് മുൻപ് പോയസ് ഗാർഡനിൽ വാക്കു തർക്കമുണ്ടായി. ജയലളിതയെ ആരോ പിടിച്ച് തളളി.
മരണത്തിന് മുൻപ് പോയസ് ഗാർഡനിൽ വാക്കു തർക്കമുണ്ടായി. ജയലളിതയെ ആരോ പിടിച്ച് തളളി.
അമ്മയുടെ ജോലിക്കാരിയെന്നല്ലാതെ മറ്റെന്തു യോഗ്യതയാണ് അവർക്കുള്ളത്. തമിഴ്നാട്ടിലെ ജനങ്ങൾ മണ്ടന്മാരാണെന്നാണോ മണ്ണാർഗുഡി മാഫിയ കരുതുന്നത്.
ജയലളിത മരിച്ചതിനു പിന്നാലെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അറിയിച്ച് ഡിസംബര്‍ എട്ടിനായിരുന്നു ഗൗതമി മോദിക്ക് കത്തയച്ചത്
ജയലളിതയുടെ നേതൃത്വത്തിലുള്ള സർക്കാർ തമിഴ്നാട് ഭരിക്കാനാണ് 2016 ൽ ജനങ്ങൾ വോട്ടു ചെയ്തത്. മറിച്ച് ഒ.പനീർസെൽവമോ ജയലളിതയുടെ കുടുംബത്തിലെ ആരെങ്കിലുമോ ഭരിക്കാനല്ലന്നും സ്റ്റാലിൻ പറഞ്ഞു.
ചെന്നെ: രാഷ്ട്രീയപ്രവേശനം ഉറപ്പിച്ച് അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാർ. അണ്ണാ ഡിഎംകെ പ്രവർത്തകരുടെ ആവശ്യപ്രകാരമാണ…