ജെല്ലിക്കെട്ട് കണ്ട് രാഹുൽ ഗാന്ധി; ചിത്രങ്ങൾ
തമിഴ്‌നാട്ടിലെ ജനങ്ങൾക്കൊപ്പം നിൽക്കേണ്ടതും അവരുടെ ചരിത്രം, സംസ്കാരം, ഭാഷ എന്നിവ സംരക്ഷിക്കേണ്ടതും എന്റെ കടമയാണ്. നിങ്ങളുടെ സംസ്കാരവും ചരിത്രവും സ്നേഹവും നേരിൽ കണ്ടറിയുന്നതിനാണ് ഞാനിവിടെ എത്തിയത്
തമിഴ്‌നാട്ടിലെ ജനങ്ങൾക്കൊപ്പം നിൽക്കേണ്ടതും അവരുടെ ചരിത്രം, സംസ്കാരം, ഭാഷ എന്നിവ സംരക്ഷിക്കേണ്ടതും എന്റെ കടമയാണ്. നിങ്ങളുടെ സംസ്കാരവും ചരിത്രവും സ്നേഹവും നേരിൽ കണ്ടറിയുന്നതിനാണ് ഞാനിവിടെ എത്തിയത്
16 കാളകളെ കീഴടക്കിയ രഞ്ജിത് കുമാറാണ് ഒന്നാം സ്ഥാനം നേടിയത്
സുവർണ മയൂരത്തിനായി അന്താരാഷ്ട്ര സിനിമകളോട് മത്സരിക്കാൻ ഒരു മലയാള ചിത്രവും മലയാളത്തിൽ നടന്നൊരു കഥയെ ആസ്പദമാക്കിയൊരുക്കിയ മറാത്തി ചിത്രവും എത്തുന്നതോടെ ഗോവാ രാജ്യാന്തര ചലച്ചിത്രമേളയെ കുറിച്ചുള്ള പ്രതീക്ഷകളും ഏറുകയാണ്
The Making of Lijo Jose Pellissery 'Jallikattu' Soundscape: 'കട്ടപ്പനയില്‍ പോയി നൂറോളം പേരെ വെച്ച് രണ്ടു ദിവസം കൊണ്ടാണ് ആ ആള്‍ക്കൂട്ട ശബ്ദങ്ങളൊക്കെ റെക്കോര്‍ഡ് ചെയ്യുന്നത്. പിന്നീട് ആ ശബ്ദങ്ങള്‍ പല ലെയറുകളായി നിര്‍മ്മിച്ചെടുക്കുകയായിരുന്നു' ജല്ലിക്കട്ടിന്റെ ശബ്ദലോകം രൂപപ്പെട്ട വഴികള്‍
'ദൃശ്യപരമായി 'ജല്ലികട്ട്' എന്ന് സിനിമ ഉയര്‍ത്തിയ വെല്ലുവിളി എന്താണ്?', ലിജോ ജോസ് പെല്ലിശ്ശേരിയുടെ വിശ്വസ്തനായ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരന്‍ സംസാരിക്കുന്നു
മനുഷ്യ സ്വഭാവങ്ങളുടെ, വികാരങ്ങളുടെ ഘോഷയാത്രകളാണ് ഒന്നര മണിക്കൂര്‍ കൊണ്ട് ഓടിത്തീര്‍ക്കുന്നത്. ആണും പെണ്ണും അധികാരവും കാമവും ഈഗോയും നടത്തുന്ന ഒരു മാരത്തോണ്‍ ഏറ്റവും വലിയ ഒടുങ്ങലില്‍ തന്നെ പൂര്‍ത്തിയാകുന്നു.
ജല്ലിക്കെട്ട്, അസുരൻ, വികൃതി, പ്രണയമീനുകളുടെ കടൽ, ആദ്യരാത്രി- ഏറെ നാളുകള്‍ക്ക് ശേഷം തിയേറ്ററുകള്‍ ഉണരുകയാണ് - ഈ മികച്ച ചിത്രങ്ങളെ ആഘോഷിക്കുകയാണ് സിനിമാ പ്രേമികളും
'Bull in a China Shop' എന്ന ഇംഗ്ലീഷ് പ്രയോഗത്തിന്റെ സിനിമ പതിപ്പാണ് 'ജല്ലിക്കട്ട്' എന്ന് വിഖ്യാത സിനിമാ മാസികയായ 'വറൈറ്റി' വിശേഷിപ്പിച്ചപ്പോള്‍, 'ഈ ലോകത്തെ ഏറ്റവും അപകടകാരിയായ മൃഗം പുരുഷനാണ് എന്ന് സംശയലേശമേതുമില്ലാതെ ലിജോ കാട്ടിത്തരുന്നു' എന്ന് സ്ക്രീന്‍ മാസിക അവരുടെ നിരൂപണത്തില്‍ വിലയിരുത്തി
Jallikkattu Movie Review: പേരുകള്‍ പോലും പ്രസക്തമല്ലാത്ത ഒരുപറ്റം മനുഷ്യര്‍ സ്‌ക്രീനില്‍ തലങ്ങും വിലങ്ങും ഓടുമ്പോള്‍, ആണത്ത ആഘോഷങ്ങളുടെ കൊടിപിടിച്ച് പ്രേക്ഷകനും ആ ആള്‍ക്കൂട്ടത്തിനൊപ്പം ഓടി തുടങ്ങും
സുപ്രീം കോടതി നിര്‍ദ്ദേശിച്ച എല്ലാ സുരക്ഷാ മുന്‍കരുതലുകളും എടുത്തിരുന്നതായി മുഖ്യമന്ത്രി
ഏറ്റവും അധികം കാളകളെ കീഴടക്കുന്നയാള്‍ക്ക് ഒമനി വാനും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സ്വര്‍ണ ചെയിനുമായിരുന്നു സമ്മാനം
പ്രധാനമന്ത്രി ആരായിരുന്നാലും ആ സ്ഥാനത്തിരിക്കുന്നവരെ അപമാനിക്കാൻ പാടില്ല. മറീനയിൽ ജെല്ലിക്കെട്ട് പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയെയും ദേശീയ പതാകയെയും അവഹേളിച്ചവർ ദേശവിരുദ്ധരാണെന്നതിൽ സംശയമില്ല.