
‘അങ്ങനിരിക്കെ ഐ.വി.ശശി ഒരു വൈകുന്നേരം തിരുവനന്തപുരത്തെ എന്റെ വീട്ടിൽ കയറി വന്നു’
നടൻ മമ്മൂട്ടിയുൾപ്പടെ ഒട്ടേറെ പ്രമുഖർ ഇന്ന് ഐ.വി.ശശിയ്ക്ക് അന്തിമോപചാരമർപ്പിയ്ക്കാനെത്തി
നല്ല തിരക്കഥകൾക്ക് മികവുറ്റ സിനിമാഭാഷ്യം നൽകാൻ അദ്ദേഹത്തിന് അസാമാന്യ കഴിവുണ്ടായിരുന്നു
ഓസ്ട്രേലിയയിലുള്ള മകൾ അനു ഉച്ചതിരിഞ്ഞ് ചെന്നൈയിൽ എത്തും
താരങ്ങളെക്കാൾ കരുത്തനായ സംവിധായകനായിരുന്നു ഐവി ശശിയെന്നും മഞ്ജു
ഐവി ശശി എന്നത് ജനങ്ങളെ സിനിമാ തിയേറ്ററുകളിലേയ്ക്ക് എത്തിച്ച പേരായിരുന്ന ഒരുകാലം മലയാള സിനിമയ്ക്ക് ഉണ്ടായിരുന്നു
മൂന്നു മാസങ്ങൾക്കു മുൻപ് മോഹൻലാലിന്റെ ലാൽസലാം എന്ന പരിപാടിയിലാണ് അവസാനമായി കണ്ടത്. പിന്നീട് കാണാൻ കഴിഞ്ഞിട്ടില്ല. അന്നു ഒപ്പംനിന്ന് ഒരു ചിത്രമെടുത്തു. അദ്ദേഹവുമായുളള അവസാനത്തെ കൂടിക്കാഴ്ചയും അവസാനത്തെ…
മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ഒരുമിപ്പിച്ച് നിരവധി തവണ സ്ക്രീനില്‍ എത്തിച്ചെന്ന ക്രെഡിറ്റും സംവിധായകന്റെ പേരിനൊപ്പം നില്ക്കും
പരസ്പരം അടുപ്പത്തിലായപ്പോൾ തന്നെ സീമയെ ഞാൻ കല്യാണം കഴിക്കില്ല, വലിയൊരു നടിയാക്കും എന്നു ശശിയേട്ടൻ എന്നോട് പറഞ്ഞിരുന്നു
ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്
മമ്മൂട്ടിയെ മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറാക്കിയതില്‍ വലിയ പങ്കുവഹിച്ച ആളാണ് ഐ.വി.ശശി.
എല്ലാ ക്രമീകരണങ്ങളും ഒരുക്കാൻ തയാറാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെന്നും രഞ്ജിത് വ്യക്തമാക്കി
മോഹന്‍ലാല്‍ എന്ന നടനെ ‘ഉയരങ്ങള്‍’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ തന്നെ ഉയരങ്ങളിലേക്കെത്തിച്ച സംവിധായകനായിരുന്നു ഐ.വി.ശശി
മലയാള സിനിമയ്ക്ക് മറക്കാനാവാത്ത ഒരുപാട് ഹിറ്റ് ചിത്രങ്ങൾ ഐ.വി.ശശി നൽകിയിട്ടുണ്ട്
അങ്ങാടി, ജോൺ ജാഫർ ജനാർദ്ദനൻ, വാർത്ത, നാണയം, ഇൻസ്പെക്ടർ ബൽറാം, അടിമകൾ ഉടമകൾ, ആവനാഴി,ഇങ്ങനെ മുപ്പതോളം ഹിറ്റുകൾക്ക് പിന്നിൽ പ്രവർത്തിച്ചത് ഈ കൂട്ട്കെട്ട് ആയിരുന്നു
മലയാള സിനിമയില്‍ ഏറ്റവുമധികം വൈവിധ്യമുള്ള സിനിമകള്‍ ചെയ്ത സംവിധായകന് ആരെന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരമേയുള്ളൂ, അത് ഐ.വി.ശശിയാണെന്ന് നടന് ജഗദീഷ്.
രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്