
ഐഎസ്ആര്‍ഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണമാണിത്
കോവിഡ് വ്യാപനം കാരണം പിഎസ്എൽവി-സി52/ഇഒഎസ്-04 ദൗത്യം രണ്ടുതവണ മാറ്റിവച്ചിരുന്നു
ഐഎസ്ആര്‍ഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണമാണിത്. ആറു മാസം മുൻപ് ഇഒഎസ്-03 ഉപഗ്രഹത്തെ ജിഎസ്എല്‍വി എഫ്10 റോക്കറ്റ് ഉപയോഗിച്ച് ഭ്രമണപഥത്തിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു
നിലവില്‍ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടറായ സോമനാഥ് ഇന്ത്യ ആദ്യമായി മനുഷ്യ ബഹിരാകാശത്തെത്തിക്കുന്ന ഗഗന്യാന് ദൗത്യത്തിന് ഉപയോഗിക്കുന്ന ജിഎസ്എല്‍വി മാര്‍ക്-3 റോക്കറ്റിന്റെ പ്രൊജക്ട് ഡയറക്ടറായും…
ഗഗന്യാന് ദൗത്യത്തിന്റെ ഭാഗമായി രണ്ട് ആളില്ലാ പരീക്ഷണമാണ് ഐഎസ്ആര്‍ഒ ആസൂത്രണം ചെയ്തിരിക്കുന്നത്
60 ദിവസത്തേക്കുള്ള ഇടക്കാല ജാമ്യപരിധി കഴിയുന്ന മുറയ്ക്ക് വിചാരണക്കോടതിയില്‍ ഹാജരായി ജാമ്യമെടുക്കണമെന്നായിരുന്നു സെഷന്‍സ് കോടതി ഉത്തരവ്
തിരുവനന്തപുരം സെഷൻസ് കോടതി ഓഗസ്റ്റ് 24ന് സിബി മാത്യൂസിന് രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു
തിരുവനന്തപുരം സെഷൻസ് കോടതി ഓഗസ്റ്റ് 24ന് സിബി മാത്യൂസിന് രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു
ചന്ദ്രയാൻ -2 യിലെ എട്ട് പേ ലോഡുകളിൽ ഒന്നാണ് ഐസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
2019 ജൂലൈ 22നു വിക്ഷേപിച്ച ചാന്ദ്രയാന്‍-2 ദൗത്യം രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ശിൽപ്പശാലയിലാണ് വിവരങ്ങൾ പുറത്തുവന്നത്
സുപ്രീം കോടതി നിർദേശപ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്നും ചാരക്കേസിൽ രാജ്യത്തിനെതിരായ ഗൂഢാലോചനയുണ്ടെന്നും ജാമ്യാപേക്ഷ തള്ളണമെന്നുമുള്ള സിബിഐ വാദം കോടതി കണക്കിലെടുത്തില്ല
വിക്ഷേപണത്തിന്റെ ആദ്യ രണ്ടു ഘട്ടങ്ങളും വിജയകരമായിരുന്നു, മൂന്നാം ഘട്ടത്തിലാണ് പാളിച്ച ഉണ്ടായതെന്ന് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ പറഞ്ഞു
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്ന് 12നു രാവിലെ 5.43നാണു വിക്ഷേപണം
സിബിഐക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍എസ്.വി.രാജുവിന്റെ എതിര്‍പ്പ് അവഗണിച്ചാണ് കോടതിയുടെ ഉത്തരവ്
മുന്‍ പൊലീസ് ഉദ്യോഗസ്ഥനും കേസിലെ പ്രതിയുമായ എസ്.വിജയനാണ് സിബിഐ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്
ജൂലൈ 22 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി
കേസിലെ ഉന്നതതല ഗൂഢാലോചന അന്വേഷിക്കുന്നതിനായി ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘമാണ് തിരുവനന്തപുരത്ത് എത്തിയത്
ജയിൻ കമ്മീഷൻ റിപ്പോർട്ട് പ്രാഥമിക അന്വേഷണ റിപ്പോർട്ടായി കണക്കാക്കാമെന്നും കോടതി പറഞ്ഞു
പണം വാങ്ങി ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു നല്കുന്ന ഏജന്‍സിയെന്ന ഗണത്തിലേക്ക് ഇതോടെ ഇസ്റോ ഉയർന്നു
ഉച്ച ഭക്ഷണത്തിന് ശേഷം നൽകിയ ലഘുഭക്ഷണത്തിലെ ദോശയിലോ ചട്നിയിലോ ആവാം വിഷം കലർത്തിയത് എന്ന് തപൻ മിശ്ര പറയുന്നു. മാരകമായ ഡോസ് കലർന്നിരിക്കാമെന്നാണ് അദ്ദേഹം പറയുന്നത്
Loading…
Something went wrong. Please refresh the page and/or try again.