ഇസ്ലാമിനോടോ മുസ്ലിംകളോടോ കാണിക്കുന്ന മുൻവിധിയേയും വിവേചനത്തേയും സൂചിപ്പിക്കുന്ന ഒരു നവ പദമാണ് ഇസ്ലാമോഫോബിയ അല്ലെങ്കിൽ ഇസ്ലാംപേടി എന്നത്. 1980 കളുടെ ഒടുവിലാണ് ഈ പദം രൂപം കൊള്ളുന്നതെങ്കിലും 2001 സെപ്റ്റംബർ 11 ലെ ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷമാണ് ഇത് ഒരു പൊതുപ്രയോഗമായി മാറിയത്. റണ്ണിമെഡ് ട്രസ്റ്റ് എന്ന ബ്രിട്ടീഷ് സംഘടന 1997 ൽ ഈ പദത്തെ ഇങ്ങനെ നിർവചിക്കുന്നു:ഇസ്ലാമിനോടുള്ള വെറുപ്പ് ;അതിന്റെ ഫലമായി മുസ്ലിംകളോടുള്ള ഭയവും അനിഷ്ടവും. രാഷ്ട്രത്തിന്റെ സാമ്പത്തിക സാമുഹിക പൊതുജീവിതത്തിൽ നിന്നും മുസ്ലിംകളെ അവഗണിച്ചുകൊണ്ട് അവരോട് പ്രകടിപ്പിക്കുന്ന വിവേചനം ഇതിന്റെ ഒരു രീതിയാണെന്ന് ഈ നിർവചനം വ്യക്തമാക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവരുടേതായ ചട്ടങ്ങൾ രൂപീകരിക്കാം, എന്നാൽ ഭരണഘടനാപരമായ മൗലികാവകാശങ്ങൾ ലംഘിക്കാനാവില്ല. മാത്രമല്ല, യൂണിഫോമിനു വിദ്യാഭ്യാസത്തേക്കാൾ പ്രാധാന്യം നൽകാനുമാവില്ല
ബിജെപിയുടെ യുവജന സംഘടനയായ ബിജെവൈഎം ജനറല്‍സെക്രട്ടറി ദീപക് ശര്‍മയെ പോലുള്ളവര്‍ ആരോപിക്കുന്നത് ‘ ഹിന്ദുകള്‍ നിരന്തരം വസ്തുക്കള്‍ വില്‍ക്കുന്നത് മുസ്ലീംങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്” എന്നാണ്.. അദിതി വത്സ എഴുതുന്നു.
മതപരമായ സഹിഷ്ണുതയെ കുറിച്ചും ഒരു വ്യക്തി സ്വന്തം വിശ്വാസം പിന്തുടരുന്നതിന്റെ അവകാശങ്ങളെക്കുറിച്ചും നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നതായും ഒബാമ പറഞ്ഞു
ഈ കേസ് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴും ഹാദിയയെ കാണാൻ മാധ്യമങ്ങളെ പോലും അനുവദിക്കാതിരിക്കുന്നതുമായ സാഹചര്യത്തിലാണ് സംഘപരിവാര്‍ സഹാഹാരിയായ രാഹുല്‍ ഈശ്വര്‍ ഈ വീഡിയോ പുറത്തുവിട്ടത്.
അതിനിടയില്‍ 2007ല്‍ പുരസ്കാരം ലഭിച്ച ജാവേദ് ആനന്ദ് “ഹാഷ്മിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. ഇപ്പോള്‍ അവര്‍ അങ്ങനെ ചെയ്ത സ്ഥിതിക്ക് ഞാനും അതിനെകുറിച്ച് ചിന്തിക്കുകയാണ്.” എന്ന് പറഞ്ഞു