
ബെംഗളൂരു: മാതൃദിനത്തില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ മണിപ്പൂരിന്റെ ഉരുക്കു വനിതയും സമരനായികയുമായ ഇറോം ശര്‍മിള കുട്ടികള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു. ഇരട്ടക്കുട്ടികളുമായുള്ള ഇറോം ശര്‍മിളയുടെ ചിത്രം ഇതിനോടകം സോഷ്യല്‍…
2016 ഓഗസ്റ്റില്‍ തന്റെ ഉപവാസം നിര്‍ത്തി ഇറോം കൊടൈക്കനാലിലേക്ക് താമസം മാറിയിരുന്നു
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു ഇവരുടെ വിവാഹം രജിസ്റ്റർ ചെയ്‌തത്
നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം
ജെറ്റ് എയർവെയ്സിൽ എയർഹോസ്റ്റസായി ജോലി ചെയ്യുന്ന സഹോദര പുത്രി സുനിബാല തിരുവനന്തപുരത്ത് ഉണ്ടെന്ന് തിങ്കളാഴ്ചയാണ് ഇറോം ശർമ്മിള അറിഞ്ഞത്
മുദ്രാവാക്യം വിളികളോടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇറോമിനെ വരവേറ്റത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരുമായി ഇറോം ചര്‍ച്ച നടത്തി
ഇന്നു രാവിലെ എത്തിയ മണിപ്പൂരിന്റെ ഉരുക്കുവനിതയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. കേരളത്തിന്റെ സ്നേഹത്തിനു നന്ദി പറഞ്ഞ ഇറോം ചാനു ശര്‍മ്മിളയ്ക്ക് ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ സാരഥി ഉമാ…
ഇറോം ഒരു മാസം അട്ടപ്പാടിയിൽ ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
മണിപ്പൂരിൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട ഇറോം രാഷ്‌ട്രീയം ഉപേക്ഷിച്ച് ഒരു മാറ്റത്തിനായാണ് കേരളത്തിലേക്കെത്തുന്നത്.
തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇറോം നന്ദി അറിയിച്ചത്. 90 വോട്ടുകള്‍ക്ക് നന്ദി എന്നാണ് ഇറോം കുറിച്ചത്
“വഞ്ചിക്കപ്പെട്ടത് പോലെ തോന്നുന്നു എനിക്ക്. പക്ഷെ ഇത് ജനങ്ങളുടെ തെറ്റല്ല. അവര്‍ നിഷ്കളങ്കരാണ്. ധാര്‍മ്മികമായാണ് ഞാന്‍ തോറ്റുപോയതെന്ന് വിശ്വസിക്കുന്നില്ല. ജനങ്ങള്‍ എനിക്ക് വേണ്ടി വോട്ട് ചെയ്യുമായിരുന്നു. പക്ഷെ…
വിഷമിക്കരുത്. ഇതാണ് യാഥാര്‍ത്ഥ്യം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും സന്തോഷ് പണ്ഡിറ്റ്
ജനാധിപത്യത്തിന്റെയും അഹിംസയുടെ വഴിയിലൂടെ നടന്ന പോരാട്ടങ്ങളുടെ പരാജയം കൂടെയാണ് ഇറോം ശർമ്മിള നേരിട്ട ദയനീയമായ തോൽവി
നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാനാണ് ഇത്രയും വലിയ തുക വാഗ്‌ദാനം ചെയ്‌തത്.