നാകു ല അതിർത്തിയിൽ ഇന്ത്യൻ-ചൈനീസ് സൈനികർ ഏറ്റുമുട്ടി
പരുക്കുകളുടെ വിശദാംശങ്ങൾ ഇതുവരെ ലഭ്യമല്ലെങ്കിലും, ഏറ്റുമുട്ടലിൽ ചില സൈനികർക്ക് നിസാര പരുക്കേറ്റതായാണ് വിവരം
പരുക്കുകളുടെ വിശദാംശങ്ങൾ ഇതുവരെ ലഭ്യമല്ലെങ്കിലും, ഏറ്റുമുട്ടലിൽ ചില സൈനികർക്ക് നിസാര പരുക്കേറ്റതായാണ് വിവരം
കഴിഞ്ഞ വർഷം മേയ് മുതൽ ഇരു രാജ്യങ്ങളും അതിർത്തിയിൽ സൈനികരെ വിന്യസിച്ചിരിക്കുകയാണ്
ചൈനീസ് സൈനികന് വഴിതെറ്റിയതാണെന്നാണ് സൂചന
അതിർത്തി പ്രശ്നം തുടരുന്നതിനിടെയാണ് അരുണാചൽ അതിർത്തിയോട് ചേർന്നുള്ള റെയിൽ പദ്ധതി വേഗത്തിലാക്കാൻ ചൈനീസ് പ്രസിഡന്റ് നിർദേശം നൽകുന്നത്
"ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും മറ്റുള്ളവരുടെ കൈകളിലേക്ക് പോവാൻ നമ്മുടെ സൈന്യം അനുവദിക്കില്ലെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്,” അദ്ദേഹം പറഞ്ഞു.
ഇരട്ട പോർമുഖം അടക്കം ഏതു തരം സാഹചര്യവും നേരിടാൻ സേന സജ്ജമെന്ന് അദ്ദേഹം വ്യക്തമാക്കി
ചൈനീസ് പക്ഷത്തിന്റെ നിലപാട് വിവിധ ഉഭയകക്ഷി കരാറുകളിൽ ചൈന നടത്തിയ പ്രതിബദ്ധതകൾക്ക് വിരുദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി
സമവായ നിർദേശങ്ങൾ ആത്മാർത്ഥമായി നടപ്പാക്കാനും ആശയവിനിമയം ശക്തമാക്കാനും തെറ്റിദ്ധാരണകൾ ഒഴിവാക്കാനും പരിശ്രമിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു
ഇന്ത്യൻ സേന ധെെര്യവും ക്ഷമയും പുലർത്തി. എന്നാൽ, ചെെനയുടെ ഭാഗത്തുനിന്ന് അതല്ല പ്രതികരണമെന്നും രാജ്നാഥ് സിങ് പറഞ്ഞു
അതിർത്തിയിൽ ഇന്ത്യ വേണ്ടത്ര സജ്ജമാക്കിയിട്ടില്ലെന്നും ഫലപ്രദമായി പോരാടാൻ ഇന്ത്യൻ സേനക്ക് കഴിയില്ലെന്നുമുള്ള ചൈനീസ് മാധ്യമത്തിന്റെ റിപ്പോർട്ടിനോട് പ്രതികരിച്ചാണ് കരസേനയുടെ പ്രസ്താവന
അരുണാചൽ പ്രദേശിലെ അപ്പർ സുബാൻസിരി ജില്ലയിൽ നിന്നുള്ള അഞ്ച് യുവാക്കളെയായിരുന്നു കാണാതായത്
അതിര്‍ത്തി പ്രദേശങ്ങളില്‍ ശാന്തിയും സമാധാനവും മെച്ചപ്പെടുത്തുന്നതിനും നിലനിര്‍ത്തുന്നതിനും പുതിയ ആത്മവിശ്വാസം വളര്‍ത്തുന്നതിനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നം ഇരുപക്ഷവും ധാരണയിലെത്തി