
തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി എന്ന ജി 23 നേതാക്കളുടെ ആവശ്യത്തെക്കുറിച്ച് പാർട്ടി ഭരണഘടന ഭേദഗതിയിൽ നന്നായി ആലോചിക്കുന്നുണ്ട്
നേതൃസ്ഥാനം വേണ്ടെന്ന് വച്ചവരാണ് ഗാന്ധി കുടുംബം. അവർക്ക് പിൻസീറ്റ് ഡ്രൈവിങ്ങിന്റെ ആവശ്യം ഇല്ല
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഖാർഗെയുടെ പേരും പരിഗണനയിൽ വന്നത്
22 വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്
രാഹുൽ ഇല്ലെങ്കിൽ മാത്രമേ താൻ മത്സരരംഗത്തിറങ്ങുമെന്ന് ഗെഹ്‌ലോട്ട് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. എന്നാൽ മുൻ കോൺഗ്രസ് അധ്യക്ഷനായ രാഹുലിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പദ്ധതിയില്ലെന്ന് പാർട്ടി വ്യക്തമാക്കി
അഞ്ച് വർഷം മുമ്പ് പാർട്ടി തിരഞ്ഞെടുപ്പ് നടന്നപ്പോൾ ഇലക്ടറൽ കോളേജിൽ 9,531 പിസിസി പ്രതിനിധികൾ ഉണ്ടായിരുന്നു. ഇത്തവണത്തെ വോട്ടർമാരുടെ കൃത്യമായ എണ്ണം സിഇഎ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല
ഞായറാഴ്ച ഉച്ചയോടെ, റാവുവുമായുള്ള കൂടിക്കാഴ്ചയ്ക്കായി കോൺഗ്രസ് എംഎൽഎമാർ മാർഗാവോ ഹോട്ടലിലേക്ക് പോകുന്നുവെന്ന വിവരം പുറത്തുവന്നതോടെ, എട്ട് എംഎൽഎമാർ ബിജെപിയിലേക്ക് മാറുമെന്ന അഭ്യൂഹം ഉയർന്നു. 11 എംഎൽഎമാരിൽ മൂന്ന്…
കഴിഞ്ഞ ദിവസമായിരുന്നു രാഹുലിന്റെ ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ഇതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കള്‍ സംഭവത്തെ അപലപിക്കുകയും എസ്എഫ്ഐ പ്രവര്‍ത്തകരുടെ നടപടിയെ തള്ളിപ്പറയുകയും ചെയ്തു
കപിൽ സിബൽ കോൺഗ്രസ് സംസ്കാരത്തിൽ നിന്നുള്ള ആളല്ലെന്നും ഗെലോട്ട്
നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയത്തിന്റെ കാരണങ്ങളെക്കുറിച്ച് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ചർച്ച ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് ഈ നടപടി
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി തുടരാൻ സിദ്ദുവിനോട് ആവശ്യപ്പെട്ടതായി ഹരീഷ് റാവത്ത്
രാഹുൽ ഗാന്ധി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, എകെ ആന്റണി, ഗുലാം നബി ആസാദ്, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരാണ് രാഷ്ട്രപതിയെ സന്ദർശിച്ചത്
“ഇതാണ് പാർട്ടിയുടെ അവസ്ഥ. അവർക്ക് അവരുടെ നുണകൾ ശരിയായി ഏകോപിപ്പിക്കാൻ പോലും കഴിയില്ല, ”അമരീന്ദർ പറഞ്ഞു
“ഏത് ചർച്ചയ്ക്കും” തയ്യാറാണെന്ന് കൂടിക്കാഴ്ചയ്ക്ക് മുമ്പ് സിദ്ദു പറഞ്ഞിരുന്നു
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് നവ്ജോത് സിങ് സിദ്ദു രാജി വച്ച് ഒരു ദിവസത്തിന് ശേഷമാണ് കൂടിക്കാഴ്ച
“പാർട്ടി നേതൃത്വവുമായി അടുപ്പമുള്ളവർ വിട്ടുപോയി. അവരുമായി അടുപ്പമുള്ളവരായി അവർ കരുതാത്തവർ ഇപ്പോഴും അവരോടൊപ്പം നിൽക്കുന്നു, ”സിബൽ പറഞ്ഞു
“പാർട്ടി അധ്യക്ഷനാണ് കുടുംബത്തിന്റെ തലവൻ. കുടുംബത്തിനുള്ളിലെ കാര്യങ്ങൾ തലവൻ ചർച്ച ചെയ്യണം,” പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു
പഞ്ചാബിന്റെ ഭാവിയിലും പഞ്ചാബിന്റെ ക്ഷേമത്തിനായുള്ള അജണ്ടയിലും എനിക്ക് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്ന് സിദ്ദു
കേന്ദ്ര നിരീക്ഷകരായ അജയ് മാക്കൻ, ഹരീഷ് ചൗധരി, എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് എന്നിവർ ഇപ്പോൾ എല്ലാവർക്കും സ്വീകാര്യതയുള്ള നേതാവിനെ പരിഗണിക്കാൻ ഓരോ എംഎൽഎയുടെയും അഭിപ്രായം…
ആകെ 80 എംഎൽഎമാരാണ് കോൺഗ്രസിന് പഞ്ചാബ് നിയമസഭയിലുള്ളത്
Loading…
Something went wrong. Please refresh the page and/or try again.