
ഇന്ത്യയ്ക്കായി ശിഖര്‍ ധവാന് (79), വിരാട് കോഹ്ലി (51), ഷാര്‍ദൂല്‍ താക്കൂര്‍ (50) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്
പരമ്പരയിലെ തോല്‍വിക്കുള്ള കാരണമായി തങ്ങളുടെ മോശം പ്രകടനം മാത്രമല്ല ദക്ഷിണാഫ്രിക്കന്‍ നായകന് കാണുന്നത്
വിരേന്ദര്‍ സെവാഗും രാഹുല്‍ ദ്രാവിഡും സച്ചിനും വിവിഎസ് ലക്ഷ്മണും അണിനിരന്ന സ്വപ്നതുല്യമായൊരു ബാറ്റിങ് നിരയല്ലെങ്കിലും ലോകത്തെ ഏറ്റവും മികച്ച ബാറ്റിങ് ലൈന്‍ അപ്പാണിന്ന് ഇന്ത്യയുടേത്
റാഞ്ചിയിലെത്തിയാല്‍ പിന്നെ റാഞ്ചിയുടെ സ്വന്തം മാഹി ഭായ് എം.എസ്.ധോണിയെ കാണാതെ പോകുന്നത് ശരിയല്ലല്ലോ?
നോര്ച്ചിന്റെ തോളില്‍ കൊണ്ട് തെറിച്ച പന്ത് നദീം അനായാസം ക്യാച്ച് ചെയ്യുകയായിരുന്നു
കാണികള്‍ എത്താത്തിടത്ത് ടെസ്റ്റ് മത്സരം നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇന്ത്യന്‍ നായകന്
അസ്ഹറിന്റെ മറ്റൊരു റെക്കോര്‍ഡും കോഹ്ലി മറി കടന്നിരുന്നു
ഇന്ത്യന്‍ ഇതിഹാസത്തെ അദ്ദേഹത്തിന്റെ തട്ടകത്തില്‍ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു ധോണിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ശാസ്ത്രി പറഞ്ഞത്
രോഹിത് ശർമയാണ് മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സീരീസും
മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെന്ന നിലയിലാണ്
മായന്തി ലാംഗര്‍ ലക്ഷ്മണിനോട് രോഹിത് എത്ര റണ്‍സ് നേടുമെന്ന് ചോദിച്ചപ്പോള്‍ ലക്ഷ്മണ് നല്കിയ ഉത്തരം 212 എന്നായിരുന്നു
റാഞ്ചിയെ ഇളക്കി മറിച്ച് ഉമേഷ് യാദവ്, ഇനി ഇടം സച്ചിനൊപ്പം !
സിക്സിലൂടെയായിരുന്നു രോഹിത് ഇരട്ട സെഞ്ചുറി നേടിയത്
ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് എടുത്തിട്ടുണ്ട്
സെഞ്ചുറിക്ക് അരികെ മഴ മൂലം കളി നിര്‍ത്തിവക്കേണ്ടി വന്നാല്‍ ആര്‍ക്കാണ് സങ്കടം വരാതിരിക്കുക
ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത് സാക്ഷാല്‍ സുനില്‍ ഗവാസ്കര്‍ മാത്രമാണ്.
മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0 ന് സ്വന്തമാക്കി.
ഇന്ത്യ പിന്നിലാക്കിയത് ഓസ്ട്രേലിയയെയാണ്
അമ്പരിപ്പിച്ചു കൊണ്ട് സാഹ പന്ത് ഒറ്റക്കൈയ്യില് പറന്നു പിടിക്കുകയായിരുന്നു
ഇതോടെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ന് സ്വന്തമാക്കി
Loading…
Something went wrong. Please refresh the page and/or try again.