
ഐ. എം. വിജയന് പഠിച്ച ചര്‍ച്ച് മിഷന് സ്കൂളില്‍ വച്ചാണ് സംഭവം
നിലവില്‍ ഖത്തറിലെ അല്‍സാദ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ പരിശീലകനാണ് സാവി
മൂത്തമകൾ അർച്ചനയുടെ കുഞ്ഞായ അഥീവയെയാണ് വിജയൻ താരാട്ടുപാടിയുറക്കുന്നത്
1994 ഓഗസ്റ്റിലായിരുന്നു വിവാഹം. നിരവധി പേർ വിവാഹ വാർഷിക ആശംസകൾ നേർന്നു
“വിജയൻ ഭായ് ഞങ്ങളുടെ സീനിയറായിരുന്നു, നിങ്ങൾ അദ്ദേഹത്തെക്കുറിച്ച് എന്ത് പറഞ്ഞാലും അതെല്ലാം കുറവായിരിക്കും,”അൻസാരി പറഞ്ഞു.
ഇന്ത്യൻ കുപ്പായത്തിൽ 79 മത്സരങ്ങൾ കളിച്ച താരം 40 ഗോളുകൾ നേടിയിട്ടുണ്ട്
അതൊരു ആഘോഷത്തിന്റെ ദിവസമായിരുന്നു. ഈസ്റ്ററും വിഷവും ഞങ്ങളുടെ വിജയവും ഒരുമിച്ചെത്തിയ നാള്‍
“പുതിയ കളിക്കാർ അടിത്തറയിൽ നിന്ന് വിട്ടുപോവാതിരിക്കണം, പ്രശസ്തി തലയിൽ കയറാതിരിക്കണം”
ജീവിതത്തിന്റെ ഏറെക്കാലവും ഫുട്‌ബോളിനു പുറകെ കറങ്ങിയിരുന്ന വിജയനിപ്പോള്‍ ‘അപ്പൂപ്പന്‍’ കളിയാണ് ഏറെ ഇഷ്ടപ്പെടുന്നത്. രണ്ടര വയസുകാരി പേരക്കുട്ടിക്കൊപ്പമുള്ള നിമിഷങ്ങള്‍
സിനിമയിൽ ഒരു സീനിൽ വിജയ്‌യുടെ നെഞ്ചത്ത് ഞാൻ ചവിടുന്നുണ്ട്. സംവിധായകൻ ആറ്റ്‌ലിയോട് ഇതെങ്ങനെ ചെയ്യും? ഞാൻ എങ്ങനെ ചവിട്ടുമെന്ന് ചോദിക്കുന്നത് വിജയ് കേട്ടു. അദ്ദേഹം വന്നിട്ട് എന്റെ…
സൗഹൃദ മത്സരത്തില്‍ വിജയന്‍ നേടിയ മനോഹര ഗോളാണ് കാല്‍പ്പന്താരാധകര്‍ ഏറ്റെടുത്തത്.
ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളായി അറിയപ്പെടാൻ താത്പര്യമില്ലെന്നും ഐ എം വിജയൻ
നവാഗതനായ ദീപക് ഡിയോൺ ആണ് ചിത്രത്തിന്റെ സംവിധായകൻ
ജോബി ജസ്റ്റിനെ പോലെയുള്ള താരങ്ങളെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ന് പുലര്‍ച്ചയോടെ അദ്ദേഹം മരണപ്പെടുകയായിരുന്നു
എം.എൻ.വിജയന്റെ ഒപ്പം ഓടിക്കളിച്ചതിന്റെ ഗുണം കോവൂർ കുഞ്ഞുമോനുണ്ടെന്നായിരുന്നു മന്ത്രി പറഞ്ഞത്
ഐ.എം.വിജയന്‍, ജോപോള്‍ അഞ്ചേരി എന്നിവര്‍ക്കു പുറമേ ബൈചുങ് ബൂട്ടിയ, സുനില്‍ ഛേത്രി എന്നീ സൂപ്പര്‍ താരങ്ങളും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.
പല സംഘങ്ങളായി വിന്യസിപ്പിച്ചവരുടെ കൂട്ടത്തില്‍ സന്തോഷ് ട്രോഫി താരങ്ങളായ രാഹുലും ഫിറോസും ഉണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്രത്തില്‍വന്ന കുതിരാനിലെ ഒരു വാഹനാപകടത്തില്‍ കാല് നഷ്ടപ്പെട്ട ഒരു കുട്ടിയെ അന്വേഷിക്കുകയാണ് ഫൊട്ടോഗ്രാഫര്‍ കെ.ആര്‍.സുനില്‍. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ അവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ‘ഇന്‍…
വിജയനെ അവഗണിക്കുന്നുവെന്ന് ആരാധകർ