
കുങ്കിയാനകളെ പാര്‍പ്പിച്ച താവളത്തിലേക്ക് നാട്ടുകാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി
സ്വത്ത് കണ്ടുകെട്ടല്‍ ജനുവരിക്കകം പൂര്‍ത്തിയാക്കണമെന്നു ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാരും സിപി മുഹമ്മദ് നിയാസുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു
ദേശ വ്യാപകമായി നടന്ന എന്‍ഐഎ റെയ്ഡില്‍ നേതാക്കന്മാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു സംസ്ഥാനത്ത് ഹര്‍ത്താല്‍
ഹര്‍ത്താലിൽ 70 കെ എസ് ആർ ടി സി ബസുകൾ തകർത്തതായും ഏകേദശം 45 ലക്ഷം രൂപയുടെ നഷ്ടം സംഭിച്ചതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു
ജനജീവിതത്തെ വെല്ലുവിളിക്കുകയും തടസപ്പെടുത്തുകയും ചെയ്യുന്ന അക്രമങ്ങളെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടണമെന്നു കോടതി പറഞ്ഞു
കടകള്‍ നിര്‍ബന്ധമായി അടപ്പിച്ചാൽ കേസെടുത്ത് ഉടൻ അറസ്റ്റ് ചെയ്യുമെന്നു പൊലീസ് വ്യക്തമാക്കി. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാൻ അനുവദിക്കില്ല. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കൽ നടപടി സ്വീകരിക്കും
പ്രസ്താവനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അത് തന്നെയാണ് എല്‍ഡിഎഫിന്റെ നിലപാടെന്നും വിജയരാഘവൻ പറഞ്ഞു
ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്ന് രാവിലെ പത്ത് മണിക്ക് പ്രതിഷേധ പ്രകടനം നടക്കും. ഹര്‍ത്താലിന് വ്യാപാരി സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്
ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് വിവിധ സംഘടനകളാണ് കഴിഞ്ഞ ദിവസം ഹർത്താൽ നടത്തിയത്
Hartal Highlights: രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയായിരുന്നു ഹര്‍ത്താല്‍
പൊതു സ്ഥലങ്ങളില്‍ കൂട്ടം കൂടി നില്ക്കാന് അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്
സ്കൂൾ രണ്ടാം പാദ വാർഷിക പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു
പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടാതിരിക്കാനുള്ള നിയമപരമായ എല്ലാ മാര്‍ഗങ്ങളും ഉറപ്പാക്കുമെന്നും പൊലീസ്
ഹർത്താൽ നടത്താൻ ഉദ്ദേശിക്കുന്ന സംഘടന ഏഴു ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ട്
ഇന്നലെ രാത്രിയാണ് താനൂര്‍ അഞ്ചുടിയില്‍ മുസ്ലീം ലീഗ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചത്
യാക്കോബായ മെത്രപൊലിത്തമാരുൾപ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു
കണക്കുകള്‍ അനുസരിച്ച് കേരളത്തില്‍ ഒരു ഹര്‍ത്താല്‍ പോലുമില്ലാതെ 130 ലേറെ ദിവസങ്ങള്‍ പിന്നിട്ടു
നഷ്ടം കണക്കാക്കാന്‍ കമ്മീഷനെ നിയോഗിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കരുതെന്ന ഈ ഉത്തരവ് ലംഘിച്ചതിനാലാണ് നടപടി.
Loading…
Something went wrong. Please refresh the page and/or try again.