
കോൺഗ്രസ് ഗുജറാത്തി വിരുദ്ധ പാർട്ടിയാണെന്നും അതുകൊണ്ടാണ് അംബാനിയും അദാനിയും അടക്കമുള്ളവരെ അവർ കുറ്റപ്പെടുത്തുന്നതെന്നും ഹാർദിക്
26 വയസ്സുകാരനായ ഹാര്‍ദിക് 2019-ലെ ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്
സംഭവത്തിനുപിന്നിൽ ബിജെപിയാണെന്ന് ഹാർദിക് പട്ടേൽ ആരോപിച്ചു
ഗുജറാത്ത് ഹൈക്കോടതി ശിക്ഷ റദ്ദാക്കാതിരുന്നതിനെത്തുടർന്നായിരുന്നു പട്ടേല്‍ സുപ്രീം കോടതിയെ സമീപിച്ചത്
ജാംനഗറില്‍ നിന്നും മത്സരിക്കാന്‍ ഹാർദിക് താല്പര്യം പ്രകടിപ്പിച്ചിരുന്നു.
‘ഞാനും കാവല്‍ക്കാരന്‍ ആണ്’ (മേ ഭീ ചൗക്കിദാര്‍) എന്ന ക്യാംപെയിനിനെ പരിഹസിച്ചാണ് പട്ടേലിന്റെ നീക്കം
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് ഹാര്‍ദിക് ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു
മോദി സർക്കാർ ജനാധിപത്യത്തിന്റെ കൊലയാളികളാണെന്നും കനയ്യ കുമാർ
സംവരണ വിഷയത്തിൽ ഇന്ന് മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് ഹർദ്ദിക് പട്ടേൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു
2019 ല്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ പിന്നീട് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കില്ലെന്നും ഹാർദിക്
കോൺഗ്രസ് അദ്ധ്യക്ഷൻ ഭരത് സിംഗ് സോളങ്കിയും നിതിൻ പട്ടേലിനെ സ്വാഗതം ചെയ്തു
കഴിഞ്ഞ 25 വർഷമായി ഗുജറാത്തിൽ തീർത്തും ദുർബലമായിരുന്ന കോൺഗ്രസിനെ തന്റെ ഇടപെടൽ കൊണ്ട് ശാക്തീകരിക്കാൻ സാധിച്ചെന്നും ഹർദ്ദിക് പട്ടേൽ
പട്ടിദാർ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ തിരിമറി നടന്നതായി ഹർദ്ദിക് പട്ടേൽ
പ്രകടനപത്രികയില്ലതെ തിരഞ്ഞൈടുപ്പിനൊരുങ്ങുന്ന ബിജെപിക്കെതിരെ വിമര്‍ശനവുമായി നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു
തിരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിയുടെ ഭാഗമാണെന്ന് ഹാർദിക് പട്ടേൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി പളിട്ടാനയിലും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിസവദര്‍, സവര്‍ കുണ്ട്ല അമ്രേലി ജില്ലകളിലും ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങുന്നുണ്ട്.
പട്ടേല്‍ വിഭാഗത്തിന്റെ സംവരണ ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചതായും ഹാര്‍ദിക്
അഹമ്മദബാദ്: ആസന്നമായ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് സംബന്ധിച്ച് പട്ടിദാര്‍ അനാമത്ത് ആന്ദോളന്‍ സമിതിയുമായി ധാരണയിലെത്തിയതായി ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ഭാരത് സിംഗ് സോളങ്കി…
ഹാര്‍ദിക് പട്ടേലിനോട് രൂപസാദൃശ്യം തോന്നുന്ന ഒരാളും തല മുണ്ഡനം ചെയ്ത മറ്റ് രണ്ട് പേരും ഒരു പെണ്‍കുട്ടിയുമാണ് വിഡിയോയിലുളളത്
Loading…
Something went wrong. Please refresh the page and/or try again.