
രണ്ട് കേസുകളിലായി അഞ്ചര വർഷം വീതം തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ
ഭീകരനേതാവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും വിവരമുണ്ട്.
ഹാഫിസിന്റെ മകന് തല്‍ഹ സയീദ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്
ഹാഫിസ് സയീദിനെ ഉപദ്രവിക്കരുതെന്നും കോടതി ഉത്തരവിട്ടു
ഹാഫിസ് സയീദിന്റെ ജമാ അത്തുദ്ദഅവ അടക്കം നിരവധി സംഘടനകൾ ഇതോടെ നിരീക്ഷണ വലയത്തിലായി
2008ലെ മുംബൈ ഭീകരാക്രമണകേസില്‍ ഇന്ത്യ തിരയുന്ന പിടികിട്ടാപ്പുള്ളിയാണ് ഹാഫിസ് സയീദ്
ഹാഫിസ് സയീദിനെ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അനുവദിക്കരുതെന്ന് അമേരിക്കയും ആവശ്യപ്പെട്ടിരുന്നു
2018 ൽ പാക്കിസ്ഥാന്റെ പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹാഫിസ് സയ്യിദ് ഒരുങ്ങുന്നുണ്ട്
ഇന്ത്യയുടേത് ആരോപണങ്ങൾ മാത്രം, തെളിവുണ്ടെങ്കിൽ അന്താരാഷ്ട്ര കോടതിയെ സമീപിക്കട്ടെയെന്ന് പാക് പ്രധാനമന്ത്രി
ആറ് അമേരിക്കക്കാരടക്കം 166 പേർ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന് ഇന്ന് ഒൻപത് വയസ്
സയീദിനെ വീട്ടു തടങ്കലില്‍ നിന്നും മോചിപ്പിക്കാന്‍ പാക് ജുഡീഷ്യല്‍ റിവ്യു ബോര്‍ഡ് ഉത്തരവിട്ടു
ഭീകരവാദ സംഘടനയുമായി ബന്ധമുളള ഇത്തരം പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
ഹാഫിസ് സയീദ് ‘അമേരിക്കയുടെ പ്രിയപ്പെട്ടവനാണെന്ന’ പ്രയോഗം നടത്തിയതിനാണ് നടപടി
ഭീകരവാദത്തിനെതിരായ അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാക്കിസ്ഥാന്റെ നടപടി
വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണത്തിന് മറുപടിയായാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വെളിപ്പെടുത്തിയത്
കശ്മീരികള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയതിനാണ് തന്നെയും നാല് സഹായികളേയും പാക് സര്‍ക്കാര്‍ തടവിലാക്കിയതെന്ന ഹാഫിസ് സയീദിന്റെ വാദം തള്ളിക്കളഞ്ഞാണ് പാക് സര്‍ക്കാരിന്റെ നടപടി
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ സർക്കാരാണ് പാക് ഭീകരവിരുദ്ധ നിയമപ്രകാരം സയ്ദിന്റെ തടവ് നീട്ടിയത്
‘കശ്മീരിന് അടിയന്തിരമായി സ്വാതന്ത്ര്യം’ എന്നാണ് തെഹ്രീക് അസാദി ജമ്മുകശ്മീർ അർഥമാക്കുന്നത്
ജമാഅത്തുദ്ദാവ എന്ന സംഘടനയെ നിരോധിക്കാനും പാക് തീരുമാനം