
റാം റഹിമിന്റെ അനുയായിയും ഹരിയാനയിലെ സിര്‍സയിലെ ദേര മാനേജറുമായ രഞ്ജിത് സിങ് 2002 ജൂലൈ 10 നു വെടിയേറ്റു മരിച്ച കേസിലാണ് ശിക്ഷ
ഇയാൾ സ്വയം പ്രഖ്യാപിത ആൾ ദൈവം റാം റഹീമിന്റെ അനുയായിയാണെന്ന് സംശയിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു
രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീത് റാം റഹീം സിങ് ഇപ്പോൾ ഹരിയാനയിലെ സുനരിയ ജയിലിലാണ്
ഹരിയാന പൊലീസിന്റെ പ്രത്യേക സംഘമാണ് 38 ദിവസം നീണ്ട അന്വേഷണത്തിനൊടുവില്‍ ഹണിപ്രീതിനെ അറസ്റ്റു ചെയ്തത്
ഗുര്‍മീതിന് ശിക്ഷ വിധിച്ച ദിവസം പഞ്ച്കുളയില്‍ നടന്ന കലാപത്തിന് പണം സ്വരുക്കൂട്ടിയ വിവരങ്ങള്‍ ഡയറിയിലുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്
കലാപം നടത്തുന്നതിന് ഹണിപ്രീത് ദേര സച്ച സൗദാ അനുയായികള്‍ക്ക് 1.25 കോടി രൂപ വിതരണം ചെയ്തതായും സമ്മതിച്ചു
പഞ്ച്കുള ജയിലിലെ സെല്ലിൽ ഹണിപ്രീത് ഇരിക്കുന്ന ചിത്രമാണ് പുറതതുവന്നത്
ഹണിപ്രീത് കീഴടങ്ങുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു
ഞങ്ങൾ തമ്മിൽ അച്ഛൻ-മകൾ ബന്ധമല്ലെന്നുളള വാർത്തകൾ അസത്യമാണ്
ആശ്രമത്തിലെത്തുന്ന വിവിഐപികള്‍ക്കായി പ്രത്യേകം ഒരുക്കിയ മുറികളിലാണ് മോഷണം നടന്നത്.
സിര്‍സ ജില്ലയില്‍മാത്രം 1435 കോടിയുടെ ആസ്തിയാണ് ദേരക്കുള്ളത്.
ദേരയിലെ ആശുപത്രിയില്‍ അനുവാദമില്ലാതെ അവയവദാന ശസ്ത്രക്രിയ നടന്നിട്ടുണ്ടോ എന്നും സംശയിക്കുന്നുണ്ട്.
ഉച്ചയ്ക്ക് ഏഴു ചപ്പാത്തിയും ദാലുമാണ് ഭക്ഷണം. രാത്രിയിൽ ഏഴു ചപ്പാത്തിയും വെജിറ്റബിൾ കറിയും
ഹണിപ്രീതിനായുള്ള തിരച്ചിലിന്റെ ഭാഗമായി പൊലീസ് അതിര്‍ത്തിയിലേക്കും സംഘങ്ങളെ അയച്ചിട്ടുണ്ട്.
പഞ്ച്കുലയിലെ സിബിഐ കോടതിക്ക് ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളതെന്ന് ഹരിയാന ഡിജിപി ബി.എസ്.സന്ധു പറഞ്ഞു.
ഗുർമീത് റാം റഹിം സിങ് ജയിലിലായതിനുപിന്നാലെയാണ് ഹണിപ്രീത് ഒളിവിൽ പോയത്
ഇത്തരം കപടവേഷധാരികള്‍ക്കെതിരെ ജനങ്ങള്‍ ജാഗരൂകരാകണമെന്ന് സ്വാമി നരേന്ദ്രഗിരി
മറ്റൊന്ന് ആശ്രമത്തിനുള്ളിൽനിന്ന് ആരംഭിച്ച് അഞ്ചു കിലോമീറ്റർ അകലെ റോഡിലേക്ക് തുറക്കുന്നതാണ്
80 പെട്ടി സ്ഫോടക വസ്തു ശേഖരം ഇവിടെ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്
ഈ മാസം അഞ്ചാം തിയതി ഹരിയാന-പഞ്ചാബ് ഹൈക്കോടതികള്‍ പരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് പരിശോധന നടത്തുന്നത്.
Loading…
Something went wrong. Please refresh the page and/or try again.