
ദുൽഖറിന്റെ ‘കിങ് ഓഫ് കൊത്ത’യുടെ ലൊക്കേഷനിൽ ആയിരുന്നു ഗോകുലിന്റെ പിറന്നാൾ ആഘോഷം
അപൂർവ്വമായി മാത്രമേ കുടുംബസമേതമുള്ള ചിത്രങ്ങൾ സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുള്ളൂ
Paappan Movie Review & Rating: പഴയ ഫയർ ബ്രാൻഡ് സുരേഷ് ഗോപിയെ പാപ്പനിൽ കാണാനാവില്ല, അനുഭവങ്ങൾ കൊണ്ട് തഴക്കം വന്ന, മുറിവുകൾ പേറുന്ന ഒരു മനുഷ്യനാണ്…
മകൻ മാധവിന്റെ പിറന്നാൾ ആഘോഷത്തിൽ സകുടുംബം സുരേഷ് ഗോപി
“വിരമിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കുമ്പോഴും അച്ഛൻ ജനങ്ങൾക്കു വേണ്ടി വാദിക്കുന്നു”
മകൻ ഗോകുലിനെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്
അച്ഛന്മാരുടെ വഴിയെ അഭിനയത്തിലേക്ക് എത്തിയവരാണ് രണ്ടുപേരും
നടപ്പിലും സംസാരത്തിലും രൂപഭാവത്തിലുമൊക്കെ പലപ്പോഴും അച്ഛനെ ഓർമ്മപ്പെടുത്തുന്നുണ്ട് ഈ നടൻ
നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ‘പാപ്പനി’ൽ ഗോകുൽ സുരേഷും അഭിനയിക്കുന്നുണ്ട്
മോഹൻലാലിനും സുരേഷ് ഗോപിയ്ക്കും പിന്നാലെ ടൊയോട്ടയുടെ ആഡംബര എസ്‍യുവി ആയ വെൽഫെയർ സ്വന്തമാക്കിയിരിക്കുകയാണ് ഫഹദ്- നസ്രിയ ദമ്പതികൾ
സുരേഷ് ഗോപി പങ്കുവച്ച കുടുംബചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്
പലരും ചിലയിടങ്ങളിൽ എന്റെ അച്ഛൻ വർഗീയവാദിയാണെന്ന് ആരോപിക്കുന്നു മറ്റ് ചിലയിടങ്ങളിൽ വർഗീയവാദിയല്ലെന്ന് പറയുന്നു. എവിടുന്നാണ് ഇത്തരം കാര്യങ്ങൾ പ്രചരിക്കപ്പെടുന്നത്? എന്താണ് ഇതിന്റെയൊക്കെ ഉദ്ദേശവും ലക്ഷ്യവും?
അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പമുള്ള ഒരു കുട്ടിക്കാലചിത്രവും ഗോകുൽ പങ്കുവച്ചിട്ടുണ്ട്
അച്ഛൻ ചെയ്യുന്ന പല നല്ല കാര്യങ്ങളും സംസാരിക്കപ്പെടാതെ പോകുന്നുവെന്നാണ് ഗോകുൽ സുരേഷ് പറയുന്നത്
“എനിക്ക് ഈ തൃശൂര്‍ വേണം, നിങ്ങളെനിക്ക് തൃശൂര് തരണം, ഈ തൃശൂര് ഞാനിങ്ങെടുക്കുവാ..”എന്ന പഞ്ച് ഡയലോഗായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. എന്നാല്‍, നിര്‍ഭാഗ്യമെന്ന് പറയട്ടെ തൃശൂരെടുക്കാന്‍ സുരേഷ്…
തമ്പാനൂരിൽ പ്ലാസ്റ്റിക് റീസൈക്കിൾ മെഷീൻ സ്ഥാപിക്കാൻ എംപി ഫണ്ട് വിനിയോഗിച്ച അച്ഛനെ അഭിനന്ദിക്കുകയാണ് ഗോകുൽ സുരേഷ്
ചോല’, ‘ഉടലാഴം’, ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’, ‘ഉൾട്ട’ എന്നീ ചിത്രങ്ങൾ നാളെ തിയേറ്ററുകളിലേക്ക്
അച്ഛന്റെ ചിത്രവും പൃഥ്വിരാജിന്റെ ചിത്രവും ഒന്നിച്ച് റിലീസിനെത്തിയപ്പോൾ ഞാനാദ്യം കണ്ടത് പൃഥ്വി ചിത്രം
അഞ്ചു വർഷത്തിനു ശേഷമാണ് സുരേഷ് ഗോപി തമിഴ് സിനിമയിൽ അഭിനയിക്കുന്നത്
കാര്യങ്ങൾ തലതിരിഞ്ഞ് നടക്കുന്ന ഒരു ഗ്രാമത്തിന്റെ കഥയാണ് ‘ഉൾട്ട’ പറയുന്നത്
Loading…
Something went wrong. Please refresh the page and/or try again.