ഉത്തര്‍ പ്രദേശില്‍ കൂട്ടബലാത്സംഗം; പെണ്‍കുട്ടി മരിച്ചു, ആത്മഹത്യയെന്ന് പൊലീസ്
പ്രതികള്‍ പെണ്‍കുട്ടിക്ക് വിഷം കൊടുത്ത് കൊന്നതാണെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്
പ്രതികള്‍ പെണ്‍കുട്ടിക്ക് വിഷം കൊടുത്ത് കൊന്നതാണെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്
പെൺകുട്ടിയും സന്ദീപും അടുത്തടുത്തുള്ള വീടുകളിലായിരുന്നു താമസിച്ചിരുന്നതെന്നും ഇരുവരും തമ്മിലുണ്ടായിരുന്ന സൌഹൃദം ക്രമേണ പ്രണയമായി മാറുകയും ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വച്ച് ഇവർ കണ്ടുമുട്ടാറുണ്ടായിരുന്നു എന്നും കുറ്റപത്രത്തിൽ പറയുന്നു. ഈ വസ്തുതകൾ പ്രദേശ വാസികളും ശരിവയ്ക്കുന്നുണ്ട്
പ്രതികളെ നുണപരിശോധ, ബ്രെയിൻ മാപ്പിംഗ് പരിശോധനകൾക്ക് വിധേയരാക്കി സിബിഐ നവംബർ 26 ന് അലഹബാദ് ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു
ഇക്കഴിഞ്ഞ ഒക്ടോബര്‍ 16 ന് അദ്ദേഹത്തെ സൂപ്രണ്ട് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനുപിന്നാലെ ഒക്ടോബര്‍ 20 മുതല്‍ ആശുപത്രിയില്‍ ജോലി ചെയ്യേണ്ടതില്ലെന്ന് കാട്ടി അധികൃതര്‍ നോട്ടീസ് അയച്ചിരുന്നു
ഫോറൻസിക് വിദഗ്ധരുൾപ്പെടെ 15 അംഗ സംഘം ചൊവ്വാഴ്ച രാവിലെ 11.30 ഓടെ ഹാഥ്റസിലെത്തി
കേസ് ഡൽഹിയിലേക്കോ മുംബൈയിലേക്കോ മാറ്റണമെന്ന് പെൺകുട്ടിയുടെ കുടുംബം ആഗ്രഹിക്കുന്നു
സംഭവം തങ്ങളെ അറിയിച്ചിട്ടില്ലെന്നും ബുധനാഴ്ച ചില പ്രാദേശിക മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് തങ്ങൾ വിവരം അറിഞ്ഞതെന്നും പൊലീസ് പറഞ്ഞു
കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങൾക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ബിജെപി മുൻ എംഎൽഎയുടെ മകൻ
മേക്കപ്പ് ഇല്ലാതെ, എന്റെ പ്രിയപ്പെട്ട ചുവന്ന ലിപസ്റ്റിക് ഇല്ലാതെ, വിയർത്തൊലിച്ച്, മുടി ഒതുക്കി വയ്ക്കാതെ ആദ്യമായി ഞാൻ ഒരു വീഡിയോ ഷൂട്ട് ചെയ്യുന്നു
പെൺകുട്ടിയോട് അക്രമികൾ അങ്ങേയറ്റത്തെ ക്രൂരതയാണ് ചെയ്തതെന്നും, അതിന് ശേഷം സംഭവിച്ചു എന്നാരോപിക്കപ്പെടുന്ന കാര്യങ്ങൾ പെൺകുട്ടിയുടെ കുടംബത്തെ കൂടുതൽ വിഷമിപ്പിക്കുന്നതും മുറിവിൽ ഉപ്പുതേയ്ക്കുന്നതിന് തുല്യമായതുമാണെന്ന് കോടതി പറഞ്ഞു
എഫ്ഐആർ രജിസ്റ്റർ ചെയ്തതായും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ബൽറാംപൂർ എസ്പി രഞ്ജൻ വർമ്മ പറഞ്ഞു
മൃതദേഹം സംസ്കരിക്കാൻ പൊലീസ് തങ്ങളെ നിർബന്ധിക്കുകയായിരുന്നെന്നും മൃതദേഹം വീട്ടിൽവയ്ക്കാൻ പോലും പൊലീസ് സമ്മതിച്ചില്ലെന്നും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ